മുത്തലാഖ് എന്ന പൊള്ളുന്ന വിഷയത്തില്‍ രാജ്യത്തെ പരമോന്നത കോടതി വിശദമായ വാദം കേള്‍ക്കുകയാണ്. മുത്തലാഖ് പാപമാണെന്ന് മിക്കസ് ക്യൂറി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു, എന്നാല്‍ വധശിക്ഷയോടുള്ള എതിര്‍പ്പിനോടാണ് മുത്തലാഖ് വിരോധത്തെ സുപ്രീംകോടതി ഇന്ന് ഉപമിച്ചത്. എന്നാല്‍ മുത്തലാഖിന് ഉഭയകക്ഷിസമ്മതമില്ലെന്നത് കോടതി എടുത്തു പറഞ്ഞു. മുത്തലാഖിന്‍റെ ന്യായാന്യായങ്ങള്‍ ചര്‍ച്ചചെയ്യുകയാണ് ഇന്ന്.
Advertisement