കളിച്ചതെല്ലാം ദൈവത്തിന്റെ കളികൾ; കളിപ്പിച്ചപ്പോൾ പതര്‍ച്ച

ഒരു കളിക്കാരനെന്ന നിലയിൽ എതിരാളികളെക്കാൾ ബഹുദൂരം മുൻപിൽ ആയിരുന്നു മറഡോണ. എന്നാൽ പരിശീലക കുപ്പായത്തിൽ ആ മികവ് പുലർത്താൻ അര്‍ജന്റീന്‍ ഇതിഹാസത്തിനായില്ല.