ഏകീകൃത കുർബാന സംബന്ധിച്ച് എറണാകുളം അങ്കമാലി അതിരൂപതയിലെ തർക്കത്തിന് മധ്യസ്ഥതയിലൂടെ പരിഹാരം കാണാൻ ഹൈക്കോടതി. വിഷയത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കമുള്ളവർക്ക് പ്രത്യേക ദൂതൻ വഴി ഹൈക്കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാരിനും കോടതി നോട്ടീസ് കൈമാറി. ഭരണഘടന ഉറപ്പുനൽകുന്ന ആരാധനാസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടുവെന്നും അതിനാൽ ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ഷാജി.പി.ചാലിയുടെ നടപടി. ഹർജിയിൽ തിങ്കളാഴ്ച കക്ഷികളോട് ഹാജരാക്കാൻ കോടതി നിർദേശിച്ചു. ഇതിനുശേഷമായിരിക്കും ഹൈക്കോടതി മീഡിയേഷൻ സെന്ററിൽ നടക്കുന്ന മധ്യസ്ഥ ചർച്ചയുടെ തീയതി തീരുമാനിക്കുക
ഏകീകൃത കുർബാന സംബന്ധിച്ച് തര്‍ക്കം; മധ്യസ്ഥതയിലൂടെ പരിഹാരത്തിന് ഹൈക്കോടതി
സ്വന്തം ലേഖകൻ
MORE IN BREAKING NEWS
-
ഉഷ്ണതരംഗം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആറു വരെ പൊതുഅവധി
-
മേയർ - ബസ് ഡ്രൈവർ തർക്കത്തിൽ ഇരട്ട നീതിയോ ?
-
പ്രജ്വൽ രേവണ്ണ രാജ്യംവിട്ടത് നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച്: വിദേശകാര്യമന്ത്രാലയം
-
തൃശൂരും മാവേലിക്കരയും ജയം ഉറപ്പ്; 50,000 വോട്ടിലേറെ ലീഡ്; കണക്ക് കൂട്ടി സിപിഐ
-
ഗുസ്തി ഫെഡറേഷന് മുന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണ് സീറ്റില്ല; ഇളയമകന് മത്സരിക്കും
-
കോഴിക്കോട് സൂര്യാഘാതമേറ്റ് മരണം; പാലക്കാട് ആറ് വരെ കോളജുകള്‍ക്ക് ഉള്‍പ്പെടെ അവധി
RELATED STORIES
-
‘പ്രണയക്കെണിയെക്കുറിച്ച് പഠിപ്പിക്കാന്‍ ഇസ്ലാം വിരുദ്ധത വിഷയമാക്കണോ?’: അതിരൂപത മുഖപത്രം
-
കേരള സ്റ്റോറിയ്ക്ക് പകരം മണിപ്പുർ ഡോക്യുമെന്ററിയുമായി വൈപ്പിന്‍ പള്ളി
-
'പോരായ്മകളുണ്ടായി, ഖേദിക്കുന്നു'; വിടവാങ്ങല്‍ കത്തില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
-
സിനഡ് കുർബാന അർപ്പണം; വൈദികർക്കെതിരായ നീക്കത്തില്‍ പ്രതിഷേധം
-
ക്രിസ്മസ് മുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ നിര്‍ദേശം
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.