പീഡനക്കേസിലെ പരാതിക്കാരിയെ കോടതിയിൽ അപഹസിച്ചും ചീത്ത വിളിച്ചും യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സത്യവാങ്മൂലം. 30 വർഷം മുൻപ് ഡിപ്പാർട്മെന്റ് സ്റ്റോറിൽ വച്ച് ട്രംപ് പീഡിപ്പിച്ചെന്നു പരാതിപ്പെട്ട ജീൻ കാരൾ എന്ന സ്ത്രീയുടെ ആരോപണങ്ങൾ നിഷേധിച്ച ട്രംപ് അവർ തന്റെ ‘തരക്കാരി’ അല്ലെന്നും കുടുക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു. ജീനിന്റെ പരാതി വ്യാജമാണെന്നാണ് ട്രംപിന്റെ നിലപാട്. കഴിഞ്ഞ ഒക്ടോബറിൽ ട്രംപ് നൽകിയ സത്യവാങ്മൂലത്തിലെ വാദങ്ങൾ പരാതിക്കാരി ഇന്നലെയാണു പുറത്തുവിട്ടത്.
പരാതി കൊടുത്ത സ്ത്രീയെ കോടതിയിൽ ചീത്ത വിളിച്ച് ട്രംപ്
സ്വന്തം ലേഖകൻ
MORE IN WORLD
-
ഫ്ലാറ്റ് കത്തിച്ച് പൂച്ച; ലക്ഷങ്ങളുടെ നഷ്ടം; രോഷം പൂണ്ട് ഉടമ ചെയ്തത്..!
-
സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കാന്‍ ഇറാഖ്; പിടിക്കപ്പെട്ടാല്‍ 15 വര്‍ഷം വരെ തടവുശിക്ഷ
-
സൗന്ദര്യമല്‍സരത്തില്‍ കിരീടം ചൂടി 60കാരി അലക്സാന്‍ഡ്ര; പുതുചരിത്രം
-
'എനിക്ക് ശ്വാസം മുട്ടുന്നു'; അമേരിക്കന്‍ പൊലീസിന്റെ അതിക്രമത്തില്‍ കറുത്തവര്ഗക്കാരന് ദാരുണാന്ത്യം
-
വാമ്പയര്‍ ഫേഷ്യല്‍ നടത്തി; സലൂണില്‍ നിന്ന് മൂന്ന് സ്ത്രീകള്‍ക്ക് എച്ച്ഐവി ബാധ
-
കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്റൈന്‍ മോര്‍ച്ചറിയില്‍; ദുരൂഹത
RELATED STORIES
-
മുഖ്യ പ്രചരണായുധം കഞ്ചാവ്; ലക്ഷ്യം ന്യൂജെന്‍ വോട്ടര്‍മാര്‍
-
വൃദ്ധന്, മാനസിക വെല്ലുവിളി നേരിടുന്നവന്; ട്രംപിനെ റോസ്റ്റ് ചെയ്ത് ബൈഡന്
-
പ്രസിഡന്റായി താന്‍ വിജയിച്ചില്ലെങ്കില്‍ രക്തച്ചൊരിച്ചിലുണ്ടാകും; ട്രംപിന്റെ മുന്നറിയിപ്പ്
-
Donald Trump | മൂവായിരം കോടി രൂപ പിഴ; ട്രംപ് കുത്തുപാള എടുക്കുമോ? എങ്ങനെ നേരിടും?
-
ബിസിനസ് മൂല്യം പെരുപ്പിച്ചുകാട്ടി കബളിപ്പിച്ചു; ട്രംപിന് 354.9 മില്യണ്‍ ഡോളര്‍ പിഴ
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.