നെയ്യാറ്റിന്‍കര താലൂക്കില്‍ സിവില്‍ സപ്ലൈസ്, വിജിലന്‍സ് വിഭാഗം നടത്തിയ റെയ്ഡില്‍ നൂറ് ക്വിന്റലിലധികം റേഷനരി പിടികൂടി. കടകളിലും വീടുകളിലുമായി സൂക്ഷിച്ചിരുന്ന അരിയാണ് പിടിച്ചെടുത്തത്. നെയ്യാറ്റിന്‍കരയില്‍ വാതില്‍പ്പടി വിതരണത്തിന്റെ മറവില്‍ വ്യാപകമായി റേഷനരി കരിഞ്ചന്തയിലേക്ക് കടത്തുന്നതായുള്ള മനോരമന്യൂസ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി.
നെയ്യാറ്റിന്‍കരയിൽ റെയ്ഡ്; നൂറ് ക്വിന്റലിലധികം റേഷനരി പിടികൂടി
സ്വന്തം ലേഖകൻ
MORE IN KERALA
-
ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കാരത്തില്‍ ഭേദഗതി; ഉത്തരവിറക്കി ഗതാഗതവകുപ്പ്
-
സ്പോട്ട് ബുക്കിങ് നിര്‍ത്തുന്നു; ശബരിമലയില്‍ ഇനി ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രം ദര്‍ശനം
-
കൊന്നാലും തോല്‍പ്പിക്കാനാകാത്ത ‘ടിപി ഇഫക്ട്’; മനഃസാക്ഷിയെ മരവിപ്പിച്ച ഓര്‍മയ്ക്ക് 12 ആണ്ട്
-
ഇറാന് പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരുടെ മോചനവാര്‍ത്ത തള്ളി കുടുംബങ്ങള്‍
-
അവശയായി യുവതിയെ കണ്ട വനിതാ പൊലീസിന്റെ സംശയം; നിര്‍ണായകം
-
പൊള്ളലും ചൊറിച്ചിലും; ചൂടില്‍ ഉപജീവനം ദുരിതത്തിലായി കോവളത്തെ കച്ചവടക്കാര്‍
RELATED STORIES
-
നാലാംദിവസവും ഇ പോസ് മെഷീന് പ്രവര്‍ത്തന രഹിതം; റേഷന്‍ കടകള്‍ അടച്ചിടുന്നു
-
മണ്ണെണ്ണ വിതരണത്തിന് ലൈസൻസ്; ഭക്ഷ്യ വകുപ്പിനെതിരെ വ്യാപാരികൾ
-
അവഗണന തുടർന്നാൽ സമരം ശക്തമാക്കും; വഞ്ചനാദിനം ആചരിച്ച് റേഷൻ വ്യാപാരികൾ
-
കൊല്ലത്ത് റേഷന്‍ കടയില്‍ നിന്നു അരി കടത്താൻ ശ്രമം; കരിഞ്ചന്തക്കാര്‍ ഓടി രക്ഷപെട്ടു
-
റേഷൻകട സപ്ലൈകോ എറ്റെടുക്കാനുള്ള തീരുമാനം; വ്യാപാരികൾ കോടതിയിലേക്ക്
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.