അസമിലെ മുഴുവന്‍ മദ്രസകളും അടച്ചുപൂട്ടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഇതുവരെ 600 മദ്രസകളാണ് പൂട്ടിയത്. മദ്രസകള്‍ക്ക് പകരം കോളജുകളും യൂണിവേഴ്സിറ്റികളും പണിയാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ നടക്കുന്ന ശിവ് ചരിത് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പി നേതാക്കളുടെ പര്യടനത്തിന്റെ ഭാഗമായാണ് ഹിമന്ത ബിശ്വ ശര്‍മ ബെംഗുളൂരുവില്‍ എത്തിയത്. ഇവിടെ വേണ്ടത് സ്കൂളുകളും കോളജുകളും യൂണിവേഴ്സിറ്റികളുമാണ്. അല്ലാതെ മദ്രസകളല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തിനിടെ കോണ്‍ഗ്രസിനെതിരെയും വിമര്‍ശനമുയര്‍ന്നു. കോണ്‍ഗ്രസ് പുതിയ കാലത്തെ മുഗളന്മാരാണന്നായിരുന്നു അദ്ദേഹം വിമര്‍ശിച്ചത്.
ഇവിടെ മദ്രസകളല്ല വേണ്ടത്; സ്കൂളുകളും കോളജുകളും: അസം മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
MORE IN INDIA
-
പ്രവചനങ്ങള്‍ തെറ്റിക്കാത്ത അച്ഛന്റെ തട്ടകത്തില്‍ ചിരാഗ് പാസ്വാന്; മണ്ഡലം നിലനിര്‍ത്തുമോ?
-
പ്രത്യേക പദവി കളഞ്ഞത് മുഖ്യ പ്രചാരണ വിഷയം; 20 വര്‍ഷത്തിന് ശേഷം അങ്കത്തിന് ഒമര്‍ അബ്ദുല്ല
-
ഗുജറാത്തില്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്ത് എഎപി; പ്രാചരണത്തിന് മുന്നില്‍ സുനിത കേജ്രിവാള്
-
‘ഞങ്ങള്‍ കേജ്രിവാളിനൊപ്പം’ ഒപ്പ് ശേഖരിച്ച് എഎപി; പ്രചാരണത്തിന് പുതിയ മുഖം
-
രേഖ പത്രയെന്ന അതിജീവിതയെ മുന്നില്‍ നിര്‍ത്തി ബിജെപി; മമത ബാനര്‍ജിക്ക് പ്രതിസന്ധിയാകുമോ?
-
'ഇവിടെ ഇങ്ങനാണ് ഭായ്'; എസി ക്യാബിനിന്റെ വഴിമുടക്കി ജനറല്‍ യാത്രക്കാര്‍; റെയില്‍വേക്ക് വിമര്‍ശനം
RELATED STORIES
-
വയറുവേദന രൂക്ഷം; തടവുകാരന്റെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് ചൈനീസ് ഫോണ്‍
-
‘അച്ഛനും അപ്പൂപ്പനും ഭക്ഷണം വിളമ്പിയതാണ്, എന്നെ വെറുതെ വിടണം..!’പ്രജ്വലിനെതിരെ കുറിപ്പ്
-
ബിജെപി സ്ഥാനാർത്ഥിക്ക് അഞ്ച് വോട്ട്; വീഡിയോ വൈറലായതിന് പിന്നാലെ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് സസ്പെൻഷന്
-
സത്യം വൈകാതെ പുറത്തുവരുമെന്ന് പ്രജ്വല്‍ രേവണ്ണ; ഹാജരാകാന്‍ ഏഴ് ദിവസത്തെ സമയം വേണമെന്ന് ആവശ്യം
-
ലൈംഗിക പീഡനക്കേസ്; പ്രജ്വല്‍ രേവണ്ണയെ തിരികെയെത്തിക്കാന്‍ നടപടി തുടങ്ങി; സമന്‍സ് അയച്ചു
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.