മഹാരാഷ്ട്രയില്‍ വിമത നേതാവിന്റെ ക്യാംപില്‍ എംഎല്‍എമാര്‍ 50 ആയെന്ന് സൂചന. ശിവസേന വിമതര്‍ക്കൊപ്പം ഏഴുസ്വതന്ത്രരും ഒപ്പമുണ്ടെന്ന് ഷിന്‍ഡെ അവകാശപ്പെട്ടു. ശിവസേന നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തുവെന്ന അവകാശവാദവുമായി വിമത നേതാവ് എക്നാഥ് ഷിന്‍ഡെ രംഗത്തെത്തിയിരുന്നു. നിയമസഭാ കക്ഷി നേതാവ് താനാണെന്നു ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കും നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ക്കും ഷിന്‍ഡെ കത്തയച്ചു. ഷിൻഡെ ഇന്ന് ഗവർണറെ കണ്ടേക്കും. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് അമിത് ഷാ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായി നിർണായക കൂടിക്കാഴ്ച നടത്തും. അതേസമയം ഷിന്‍ഡെ ഉള്‍പ്പെടെ 13 എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ കത്ത് നല്കി.
ഷിന്‍ഡേയ്ക്ക് പിന്തുണ കൂടുന്നു; 50 എംഎൽഎമാർ ഒപ്പമെന്ന് സൂചന
സ്വന്തം ലേഖകൻ
MORE IN BREAKING NEWS
-
നവകേരള ബസ് ആദ്യ സര്‍വീസ് തുടങ്ങി; കല്ലുകടിയായി വാതിലിന്റെ തകരാര്‍
-
നീറ്റ് പരീക്ഷ ഇന്ന്; രജിസ്റ്റര്‍ ചെയ്തത് 24 ലക്ഷത്തിലേറെ വിദ്യാർത്ഥികള്‍
-
പീഡനക്കേസ്: പ്രജ്വൽ കീഴടങ്ങിയേക്കും; മംഗളൂരു വിമാനത്താവളത്തിലെത്തുമെന്ന് സൂചന
-
'ജയരാജനെത്തിയത് നന്ദി പറയാന്‍'; ചര്‍ച്ച നടത്തിയെന്ന് ഉമര്‍ ഫൈസി മുക്കം
-
ഡ്രൈവിങിനിടെ ഒരു മണിക്കൂറോളം ഫോണില്‍; യദുവിനെതിരെ പൊലീസ് റിപ്പോര്‍ട്ട്
-
പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായാല്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിക്കരുത്; ഹൈക്കോടതി
RELATED STORIES
-
'മഹാ' പ്രതിസന്ധി നിയമപോരാട്ടത്തിലേക്ക്; ഡെപ്യുട്ടി സ്പീക്കർക്കെതിരെ വിമതർ കോടതിയിലേക്ക്
-
പ്രവർത്തകരെ ഉപയോഗിച്ച് സമ്മർദ്ദം ചെലുത്താൻ ഉദ്ധവ്: ഭയമില്ലെന്ന് ഷിൻഡെ
-
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാൻ ബിജെപി; ഫഡ്നാവിസ് കേന്ദ്ര നേതാക്കളെ കാണും
-
ഉദ്ധവ് സര്‍ക്കാര്‍ പുറത്തേക്ക്? ട്വിറ്റർ ബയോ തിരുത്തി ആദിത്യ: നിർണായക നീക്കം
-
മഹാരാഷ്ട്രയിൽ അയയാതെ പ്രതിസന്ധി; ഉദ്ധവിന്റെ അധ്യക്ഷതയിൽ ഇന്ന് മന്ത്രിസഭാ യോഗം
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.