കലോല്സവവേദിയും പിന്നിട്ട് സസ്യേതരഭക്ഷണവിവാദം രാഷ്ട്രീയവേദികളിലേക്കു പടരുകയാണ്. വിഭാഗീയതയുടെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ വിവാദത്തിന്റെ പേരില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നു പ്രതിപക്ഷം. ഭക്ഷണത്തില്‍ വിഭാഗീയതയുണ്ടാക്കിയതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും സര്‍ക്കാരിനാണെന്ന് മുസ്ലിംലീഗ്. വിവാദങ്ങളുണ്ടാക്കുന്നവരുടെ ലക്ഷ്യം വിഭാഗീയതയും വര്‍ഗീയതയും വളര്‍ത്തുകയാണെന്ന് പ്രതിപക്ഷനേതാവ്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഭക്ഷണത്തില്‍ വിഭാഗീയത കലര്ത്തുന്നതാരാണ്?
നോൺവെജ് വിവാദം വർഗീയ അജണ്ടയോ? പിന്നിലെ ലക്ഷ്യമെന്ത്?
സ്വന്തം ലേഖകൻ
MORE IN COUNTER POINT
-
ഇരുപതില്‍ ആരൊക്കെ എത്ര?; മനക്കണക്കില്‍ തെളിയുമോ നേര്‍ച്ചിത്രം?
-
രാഹുലിന്റെ രണ്ടാം അങ്കത്തെ എന്തിന് പരിഹസിക്കണം?ഭയം ആര്‍ക്ക്?
-
ഡ്രൈവറുടെ പരാതിയില്‍ കേസില്ലാത്തതെന്ത് ? എംഎല്‍എ വാസ്തവത്തില്‍ ചെയ്തതെന്ത്?
-
മെമ്മറി കാര്‍ഡ് മുക്കിയത് ആര്? ന്യായം ഏത് ഭാഗത്ത്
-
കേരളം ചൂടില്‍ വിയര്‍ക്കുമ്പോള്‍ കെ.എസ്.ഇ.ബി ഒളിച്ചുകളിക്കുന്നോ?
-
ബിജെപി ബന്ധത്തിന് 'പാപി' ആര്? മുഖ്യമന്ത്രിക്ക് റോളുണ്ടോ?
RELATED STORIES
-
തമിഴ്നാട്ടിൽ പ്രമുഖ കോൺഗ്രസ് നേതാവ് കെ.പി.കെ ജയകുമാര്‍ മരിച്ച നിലയിൽ
-
ഇരുപതില്‍ ആരൊക്കെ എത്ര?; മനക്കണക്കില്‍ തെളിയുമോ നേര്‍ച്ചിത്രം?
-
ഹൈക്കമാന്‍ഡ് നിര്ദേശമെത്തിയില്ല; അധ്യക്ഷ പദവിയിലേക്ക് കെ.സുധാകരൻ തിരിച്ചെത്തിയില്ല
-
ഉത്തരേന്ത്യയില്‍ വൈകാരികതയിലൂന്നി മോദി; പാക് തീവ്രവാദവുമുയര്ത്തി കോണ്‍ഗ്രസിനുനേരെ വിമര്‍ശനം
-
'പ്രചാരണത്തിന് പണമില്ല'; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്മാറി
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.