കാലം കാത്തുവച്ച നീതി; ഒടുവിൽ തൂക്കുമരത്തിലേക്ക്

മരണത്തോട് മല്ലിട്ട് കിടന്ന മകൾക്ക് ഒരിറ്റ് വെള്ളം നൽകാനാവാതെ നിസഹായയായ  ദുഃഖം എങ്ങനെ മറക്കുമെന്ന് ആശാദേവി ചോദിക്കുന്നു. 2012 ഡിസംബർ 16  ആ ദിവസം വൈകിട്ട് നാലര മണി നേരത്താണ് മകൾ സുഹൃത്തിനൊപ്പം സിനിമ കാണാൻ പോയത്. ശരാശരി മധ്യവർഗ കുടുംബത്തിലെ മൂത്ത മകൾ. ഡോക്ടറാകാൻ കൊതിച്ച പാരാമെഡിക്കൽ വിദ്യാർഥി.... നിർഭയ കേസിൽ ഒടുവിൽ നീതി നടപ്പിലാകുന്നു.