കൊച്ചി ഹൈക്കോര്‍ട്ട് റോഡില്‍ ഓടയിലേക്ക് വെള്ളം ഒഴുക്കാന്‍ അശാസ്ത്രീയമായി നിര്‍മിച്ച കുഴിയില്‍ ആളുകള്‍ സ്ഥിരമായി വീണ് പരുക്കേല്‍ക്കുന്നതായി പരാതി. രണ്ടാഴ്ച മുമ്പാണ് മുളവുകാട് സ്വദേശിയായ വീട്ടമ്മ കുഴിയിലേക്ക് വീണ് രണ്ടു കാലും ഒടിഞ്ഞത്. സംഭവം മാധ്യമശ്രദ്ധ നേടിയതിനെത്തുടര്‍ന്ന് കുഴി ഗ്രില്ലിട്ട് മൂടി തടിയൂരാനുള്ള ശ്രമത്തിലാണ് അധികാരികള്‍.
റോഡിൽ അശാസ്ത്രീയ കുഴി; പതിവായി അപകടം; ദുരിതം
സ്വന്തം ലേഖകൻ
MORE IN KERALA
-
ഊഞ്ഞാലില്‍ നിന്ന് വീണു ഒന്നരവയസുകാരി മരിച്ചു
-
ആശ്വാസ തീരം തൊടാന്‍ അബ്ദുല്‍ റഹീം; മോചനത്തില്‍ പ്രതിസന്ധിയില്ലെന്ന് നിയമ സഹായ സമിതി
-
വന്യമൃഗങ്ങളുടെ സുരക്ഷ; പ്രഖ്യാപനത്തിലൊതുങ്ങി കേരളം; മാതൃകാപദ്ധതികളുമായി തമിഴ്നാട്
-
പുതിയ ഇലക്ഷന് തന്ത്രവുമായി ബിജെപി; ഡല്‍ഹി മലയാളികളുടെ വോട്ടുതേടാന്‍ സുരേഷ് ഗോപി
-
മുങ്ങിത്താഴ്ന്നത് 22 ജീവനുകള്‍; ദുരന്തസ്മാരകമായി അറ്റ്ലാന്റിക് ബോട്ട്
-
ചൂടിന് ആശ്വാസം! കനാലിലെ തണുപ്പ് തേടി സഞ്ചാരികളുടെ ഒഴുക്ക്
RELATED STORIES
-
വഴിനീളെ ജീവനെടുക്കുന്ന മരണക്കുഴികൾ; മഴയെ പഴിച്ച് മന്ത്രി; മാറുമോ എന്നെങ്കിലും?
-
വഴിനീളെ ജീവനെടുക്കുന്ന മരണക്കുഴികൾ; മഴയെ പഴിച്ച് മന്ത്രി; മാറുമോ എന്നെങ്കിലും?
-
റോഡ് സുരക്ഷയ്ക്ക് മാത്രം ഉദ്യോഗസ്ഥർ; വീട്ടുവീഴ്ച അനുവദിക്കില്ല; ഇടപെട്ട് കോടതി
-
പൊട്ടിപ്പൊളിഞ്ഞ് പെരുമ്പാവൂര്‍– കോതമംഗലം റോഡ്; ദയനീയ കാഴ്ച
-
ബൈപാസിന് സ്ഥലം ഏറ്റെടുക്കല്‍ വൈകുന്നു; ഗതാഗതക്കുരുക്കില്‍ ചെങ്ങന്നൂർ
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.