തിരുവനന്തപുരം: മന്ത്രിയായി ചുമതലയേറ്റ വെള്ളിയാഴ്ച ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന്റെ റേഷൻ കാർഡ് ഇ-റേഷൻകാർഡാക്കി മാറ്റി നൽകിയാണ് ഉദ്യോഗസ്ഥർ ഓഫിസിലേക്ക് സ്വീകരിച്ചത്. തൊട്ടടുത്ത ദിവസം തന്നെ രാവിലെ ഇ–കാർഡുമായി മന്ത്രി റേഷനും വാങ്ങി. തിരുവനന്തപുരം കരമനയിലെ വീടിനടുത്തുള്ള റേഷൻ കടയിലെത്തിയാണ് മന്ത്രി വിരൽ പതിപ്പിച്ചത്. ഒടിപി പരിശോധിച്ച് റജിസ്റ്റർ ചെയ്ത് രണ്ട് കിലോ അരിയും മന്ത്രി വാങ്ങി. കൂടെ സർക്കാരിന്റെ സൗജന്യ കിറ്റു വാങ്ങാനും മന്ത്രി മറന്നില്ല.
റേഷൻ വാങ്ങി ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ; 2 കിലോ അരി, ഒപ്പം സൗജന്യ കിറ്റും
സ്വന്തം ലേഖകൻ
MORE IN KERALA
-
മോടി പിടിപ്പിച്ച് അടൂര്‍ ഡിപ്പോ; മാതൃകയായി കെഎസ്ആര്‍ടിസി ജീവനക്കാര്‍
-
തൃശൂർ റെയിൽവേ സ്റ്റേഷനിൽ പാർക്കിങ്ങിന് കൂടുതൽ നിരക്ക്; പരാതി
-
എപിപി അനീഷ്യയുടെ മരണം; വകുപ്പു തല അന്വേഷണത്തില്‍ വീഴ്ച?
-
ഖനനം സ്വകാര്യകമ്പനിക്ക് വേണ്ടിയോ? ആരോപണവുമായി ഖനനവിരുദ്ധസമിതി
-
നാലുവര്‍ഷ ബിരുദകോഴ്സുകളുടെ പഠന വിഷയങ്ങള്‍ പ്രഖ്യാപിച്ചു
-
ജീവനക്കാരുടെ അഭാവം; ബവ്റിജസ് ഔട്ട് ലെറ്റുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍
RELATED STORIES
-
വിവാഹത്തിന് മുൻപേ ഭാവി മരുമകളുടെ പേര് റേഷൻ കാർഡിൽ ‘ചേര്‍ത്തു’; അപൂര്‍വം
-
ഇരട്ട വോട്ട് വിവാദത്തിന് പിന്നാലെ ഇരട്ട റേഷൻ കാർഡും വിവാദത്തിൽ
-
ഭക്ഷ്യകിറ്റുകൾ സമയത്തിനെത്തുന്നില്ല; വലഞ്ഞ് റേഷൻവ്യാപാരികള്‍
-
സർക്കാർ അനുമതി വേണം; പുതിയ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യകിറ്റ് കിട്ടിയേക്കില്ല
-
ക്രമക്കേട്; സംസ്ഥാനത്ത് 44 റേഷന്‍കടകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.