ലിവ് ഇന്‍ പാര്‍ട്ണര്‍ നിരവധി തവണ ബലാത്സംഗം ചെയ്തെന്നും സ്വകാര്യ ചിത്രങ്ങളും വിഡിയോയും പകര്‍ത്തിയെന്നും യുവതിയുടെ പരാതി. ഡല്‍ഹി സ്വദേശിയായ 26കാരിയാണ് പരാതി നല്‍കിയത്. നിയമപരമായ രേഖകളും സര്‍ട്ടിഫിക്കറ്റും പിടിച്ചുവെച്ചിരിക്കുകയാണെന്നും തിരിച്ച് നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. 2022 മുതല്‍ ആരോപണ വിധേയനായ അമുല്‍ താക്കൂറുമായി യുവതി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാണ്. ലൈംഗികബന്ധത്തിനിടെയാണ് തന്റെ സമ്മതമില്ലാതെ സ്വകാര്യവിഡിയോ എടുത്തതെന്നും അത് കാണിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിലുണ്ട്. ഫോട്ടോ മാതാപിതാക്കള്ക്കയച്ചു കൊടുത്ത് അവരെയും ഭീഷണിപ്പെടുത്തുന്നെന്നും യുവതി പറയുന്നു. യുവതിയുടെ പരാതിയെത്തുടര്‍ന്ന് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് കേസെടുത്തു. ബലാത്സംഗം, വിശ്വാസവഞ്ചന ഉള്‍പ്പെടെയുളള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
സ്വകാര്യ ചിത്രങ്ങളും വിഡിയോയും പകര്‍ത്തി; ലിവ് ഇന്‍ പാര്‍ട്ണര്‍ ബലാത്സംഗം ചെയ്തെന്ന് പരാതി
സ്വന്തം ലേഖകൻ
MORE IN INDIA
-
സ്കൂളുകളില്‍ ലഭിച്ച ബോംബ് ഭീഷണി: ചൈനീസ് ഐഎസ്ഐ ബന്ധം തിരഞ്ഞ് പൊലീസ്
-
അമേഠി– റായ്ബറേലി സീറ്റുകളില്‍ ഇന്ന് തീരുമാനമാകും; രാഹുലുമായി ചര്‍ച്ചയ്ക്ക് ഖര്‍ഗെ
-
കോണ്‍ഗ്രസിനെ വലച്ച് അധിര്‍ രഞ്ജന്‍ ചൗധരിയുടെ വിഡിയോ; ആയുധമാക്കി ബിജെപി
-
ജിമ്മില്‍ വാം അപ് ചെയ്യുന്നതിനിടെ ഹൃദയാഘാതം; യുവാവ് മരിച്ചു
-
വയറുവേദന രൂക്ഷം; തടവുകാരന്റെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് ചൈനീസ് ഫോണ്‍
-
ഇന്‍സ്റ്റഗ്രാം റീല്‍ എടുക്കുന്നതിനിടെ വെടിയേറ്റു; 22കാരന് ദാരുണാന്ത്യം
RELATED STORIES
-
ഡല്‍ഹിയില്‍ ഒരു 'ബിഹാറി പോരാട്ടം'; മനോജ് തിവാരിയും കനയ്യയും നേര്‍ക്കുനേര്‍
-
സത്യം വൈകാതെ പുറത്തുവരുമെന്ന് പ്രജ്വല്‍ രേവണ്ണ; ഹാജരാകാന്‍ ഏഴ് ദിവസത്തെ സമയം വേണമെന്ന് ആവശ്യം
-
ഡല്‍ഹി സ്കൂളുകളിലെത്തിയ ബോംബ് ഭീഷണി വ്യാജം; കേന്ദ്ര ആഭ്യന്തര മന്ത്രാലയം
-
ഡല്‍ഹിയിലെ നൂറോളം സ്കൂളുകളില്‍ ബോംബ് ഭീഷണി; പരിശോധന
-
പാര്‍ട്ടി വിടില്ല; ലവ്ലിയുടെ രാജി സ്വീകരിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.