കുടിവെള്ളക്ഷാമം കാരണം വര്‍ഷങ്ങളായി ദുരിതജീവിതം നയിക്കുകയാണ് വയനാട് സുഗന്ധഗിരി ബിഎല്‍ ക്വാര്‍ട്ടേഴ്സിലെ ആദിവാസി കുടുംബങ്ങള്‍. പുനരധിവാസ പദ്ധതിയുടെ ഭാഗമായി മാറ്റിപാര്‍പ്പിച്ച ആദിവാസികള്‍ക്ക് ആകെയുള്ള ആശ്രയം പണം കൊടുത്ത് ടാങ്കറില്‍ എത്തിക്കുന്ന കുടിവെള്ളവും സമീപത്തെ തേയില തോട്ടത്തിനുള്ളിലെ ഉറവയില്‍ നിന്നും വരുന്ന വെള്ളവുമാണ്. കൊട്ടിഘോഷിച്ച് കോളനിയില്‍ സ്ഥാപിച്ച പൈപ്പുകള്‍ വെറും പ്രദര്‍ശനവസ്തുവായി.
പ്രദർശനവസ്തുവായി പൈപ്പുകൾ; സുഗന്ധഗിരിയിൽ കുടിവെള്ളമില്ല
സ്വന്തം ലേഖകൻ
MORE IN NORTH
-
കശുവണ്ടി അകത്താക്കി ആനകള്‍; നിസഹായരായി തൊഴിലാളികള്‍
-
വയസ് 121; മലപ്പുറത്തിന്റെ മുതുമുത്തശ്ശി കുഞ്ഞീതുമ്മ ഓർമയായി
-
സ്വയംരക്ഷയ്ക്ക് അവധികാല നീന്തൽ പരിശീലനവുമായി കാസര്‍കോടന്‍ ഗ്രാമം
-
അധികൃതരുടെ അനാസ്ഥയുടെ സ്മാരമായി പരിയാരം ഗവ: മെഡിക്കൽ കോളജിലെ മഴവെള്ള സംഭരണി
-
കരിങ്കൽ ക്വാറിയിൽ ഒരു വര്‍ഷം പഴക്കുമുള്ള തലയോട്ടി കണ്ടെത്തി
-
തിരിഞ്ഞുനോക്കാതെ അധികാരികള്‍; ആദിവാസി ഊരുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം
RELATED STORIES
-
പൈപ്പ് ലൈനുകൾ തകരാറില്‍; അനിശ്ചിതകാല സമരം തുടര്‍ന്ന് കരാറുകാര്‍
-
ചൂടുകാലത്ത് കുടിവെള്ളത്തെയും വിശ്വസിക്കേണ്ട; ജാഗ്രത നിര്‍ദേശവുമായി വാട്ടർ അതോറിറ്റി
-
മൂന്നാം തവണയും പൈപ്പ് പൊട്ടി; തിരുവനന്തപുരത്ത് രണ്ട് ദിവസംകൂടി ശുദ്ധജല വിതരണം മുടങ്ങും
-
പെരിയാറില്‍ നിന്ന് കിന്‍ഫ്രയിലേക്ക് വെള്ളം; ജല ദൗര്‍ലഭ്യം ഉണ്ടാവില്ലെന്ന് വാദം
-
വാട്ടർ അതോറിറ്റിയുടെ വൈദ്യുതി കുടിശിക 2068 കോടി രൂപ; ഏറ്റെടുത്ത് സർക്കാർ
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.