കോഴിക്കോട് കല്ലായിപുഴയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടി തുടങ്ങി. ആർ.ഡി.ഒയുടെ നേതൃത്വത്തിൽ റീസർവേ നടപടികള്‍ തുടങ്ങി. പുഴയുടെ അതിർത്തി തിരിച്ച് സർവേ കല്ലുകളും സ്ഥാപിച്ചു. കയ്യേറ്റങ്ങൾ മൂലം പുഴ മെലിയുന്നത് മനോരമ ന്യൂസ് തെളിവ് സഹിതം പുറത്ത് വിട്ടിരുന്നു. പുഴയുടെ പ്രതാപം തിരികെപ്പിടിക്കാൻ പരിസ്ഥിതി പ്രവർത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നിരവധി പ്രക്ഷോഭവും നടന്നു. സമരങ്ങളും പ്രക്ഷോഭങ്ങളും ഫലം കാണുകയാണ്. റവന്യുവകുപ്പിന്റെ നേതൃത്വത്തിൽ കയ്യേറ്റ ഭൂമിയിൽ റീസർവ്വേ കല്ലുകൾ സ്ഥാപിച്ചു. നടപടികളെല്ലാം വേഗത്തിൽ പൂർത്തിയാക്കാനാണ് തീരുമാനം.
More in North
-
കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ആറ് റോഡുകൾ നാല് വരി പാതയാക്കും
-
ചാത്തമംഗലത്ത് നൂറിലധികം കമുകിൻ തൈകൾ വെട്ടി നശിപ്പിച്ചതായി പരാതി
-
കൊതുകു നശീകരണത്തിന് ഗപ്പി മൽസ്യ വളർത്തൽ പദ്ധതിയുമായി കോഴിക്കോട് കോർപ്പറേഷൻ
-
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഒരുങ്ങുന്നു
-
ഉത്തര മലബാറിൽ ഇനി തെയ്യക്കാലം
-
കരിങ്കല്ലിൽ തീർത്ത ശിൽപ വിസ്മയവുമായി കോഴിക്കോട് ലയൺസ് പാർക്ക് അങ്കണം
-
യാത്രക്കാര്‍ക്ക് ഗുണമില്ലാതെ കാസര്‍കോട് ബേക്കൽ മൗവ്വൽ പാലം
-
വയനാട് ജില്ലയിലെ തകർന്ന റോഡുകൾ നന്നാക്കിയില്ല
-
കണ്ണൂർ തളിപ്പറമ്പ് ബൈപാസ് നിർമാണത്തിനെതിരെ പ്രക്ഷോഭം വ്യാപിക്കുന്നു
-
പാലക്കാട് നഗരസഭയിൽ ബിജെപി കൗൺസിലർക്കെതിരെ അന്വേഷണം നടത്താൻ തീരുമാനം
-
വില്ലേജ് ഒാഫിസിനും ഐ.എസ്.ഒ അംഗീകാരം
-
ബസ് യാത്രക്കാർക്ക് ആശ്വാസം; കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാൻഡ് ഒരുങ്ങുന്നു
-
പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ വിദ്യാർഥികളോട് അധികൃതരുടെ അവഗണന
-
പ്രാവുകൾ ജീവനാണ്; ഒരായിരം പ്രാവുകളുടെ കൂട്ടുകാരൻ
-
മലപ്പുറം പാസ്പോർട്ട് ഓഫീസ് പൂട്ടാനുളള തീരുമാനം; കോടതിയെ സമീപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി
-
പാട്ടുംപാടി കെസ്മിസ്ട്രി പഠിക്കാം
-
ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കൊടിയത്തൂര്‍ നിവാസികള്‍
-
സർക്കാർ മെഡിക്കൽ കോളേജിനായി വയനാട്ടുകാരുടെ കാത്തിരിപ്പ് നീളുന്നു
-
കരിപ്പൂരിൽ ഭൂസർവേക്ക് എത്തിയ സംഘത്തെ സമരസമിതി തടഞ്ഞു
-
അറവ് മാലിന്യങ്ങൾ തള്ളാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു