ഇഡിയെ ഉപയോഗിച്ച് പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന് കരുതുന്നത് ദുര്‍മോഹമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. അതിന് ശ്രമിക്കുന്നവരോട് സഹതാപം മാത്രം. ഉയര്‍ന്നതെല്ലാം മനുഷ്യത്വരഹിതമായ ആക്രമണങ്ങളെന്നും വന്ന ഒരാരോപണവും നിയമത്തിന് മുന്നില്‍ നിലനിന്നില്ലെന്നും പിണറായി.
ENGLISH SUMMARY:
Opposition Leader Pinarayi Vijayan stated that attempting to weaken the movement using India is a delusion, and he only has sympathy for those who try. He further added that all the escalations were inhumane attacks, and no allegations made stood up in the court of law.