ആധാര്‍ പാനുമായി ബന്ധിപ്പിക്കാനുള്ള സമയം കേന്ദ്രസര്‍ക്കാര്‍ മാര്‍ച്ച് മുപ്പത്തിയൊന്നുവരെ നീട്ടി. മൂന്നാമത്തെ സമയം നീട്ടലാണ്. പക്ഷേ നീട്ടിവയ്ക്കപ്പെടുന്നു എന്നേയുള്ളൂ. ആ ഭീഷണി ഇല്ലാതാകുന്നില്ല. വ്യാപകമായി എതിര്‍ക്കപ്പെട്ടിട്ടും, സുപ്രിംകോടതി തന്നെ പലവട്ടം മറിച്ച് ഉത്തരവ് നല്‍കിയിട്ടും പൗരന്റെ സ്വകാര്യ വിവരങ്ങള്‍ സേവനങ്ങളുമായി ബന്ധിപ്പിക്കാനുള്ള നീക്കവുമായി മുന്നോട്ടാണ് ബി.ജെ.പി സര്‍ക്കാര്‍. ലോക്സഭയിലെ ഭൂരിപക്ഷം മാത്രം ഉപയോഗിച്ച്, രാജ്യസഭയെ ഇരുട്ടില്‍ നിര്‍ത്തി കൊണ്ടുവന്ന ഭേദഗതികളാണ് ജനങ്ങള്‍ക്കുമേല്‍ അന്ത്യശാസനങ്ങളായി പതിച്ചുകൊണ്ടിരിക്കുന്നത് എന്നും അറിയണം. ആധാറില്ലാത്തവനെ വഴിയാധാരമാക്കുന്ന ഭരണകൂടത്തിന് ജനാധിപത്യം കേവല അലങ്കാരം മാത്രം. അവരുടെ യഥാര്‍ഥ ലക്ഷ്യം സമഗ്രാധിപത്യമാണ്.
സ്വകാര്യതയിലേക്കുള്ള നോട്ടം സമ്മതിക്കണോ?
സ്വന്തം ലേഖകൻ
MORE IN 9MANI CHARCHA
RELATED STORIES
-
ആധാര്‍ നിയമലംഘനങ്ങള്‍ക്ക് ഒരു കോടി രൂപ പിഴ; ചട്ടം വിജ്ഞാപനം ചെയ്തു
-
ഉടൻ ആധാർ-പാൻകാർഡുകൾ ബന്ധിപ്പിക്കുക; ഇല്ലെങ്കിൽ 31ന് ശേഷം അസാധു
-
ആധാര്‍ കാര്‍ഡില്ല; 102 വയസുകാരിക്ക് ക്ഷേമപെൻഷൻ കിട്ടാതായിട്ട് നാല് വർഷം
-
6 മാസം നാട്ടിലുണ്ടാകണമെന്ന വ്യവസ്ഥയിൽ ഇളവ്; പ്രവാസികൾക്ക് ഇനി ആധാറിന് അപേക്ഷിക്കാം
-
ആധാർ നമ്പർ തെറ്റിക്കല്ലേ; പതിനായിരം രൂപ പിഴ !
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.