പാറ്റൂരിലേത് അഴിമതിയെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍. മുൻമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഭരത് ഭൂഷണും ജല അതോറിറ്റിയെ നോക്കുകുത്തിയാക്കിയെന്നു വിജിലൻസ് ചൂണ്ടിക്കാട്ടി. ഫ്ളാറ്റ് നിര്‍മാണത്തിന് സ്വകാര്യവ്യക്തിക്ക് ഭൂമി കയ്യേറാന്‍ ഒത്താശ ചെയ്തു. സര്‍ക്കാരിന് കോടികളുടെ നഷ്ടം വരുത്തിവച്ചു. ഭൂമി ജലവിഭവ വകുപ്പിന്റേതെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. എന്നാൽ ഭൂമി സ്വന്തമെന്ന് ഫ്ളാറ്റ് നിര്‍മിച്ച കമ്പനി അവകാശപ്പെട്ടു.
Advertisement