E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 12:38 PM IST

Facebook
Twitter
Google Plus
Youtube

More in India

ജല്ലിക്കട്ട് സമരത്തിനിടെയുണ്ടായ സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ പൊലീസെന്ന് ആരോപണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജല്ലിക്കട്ട് സമരക്കാരെ മറീന ബീച്ചില്‍ നിന്ന് ബലം പ്രയോഗിച്ച് നീക്കിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ പൊലിസ് തന്നെയെന്ന് സംശയം. വാഹനങ്ങള്‍ക്ക് പൊലിസ് തീവയ്്ക്കുന്നതും കേടുപാടുകള്‍ വരുത്തുന്നതുമായ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിയ്ക്കുകയാണ്. ഇക്കാര്യത്തില്‍ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഡിഎംകെയും പിഎംകെയും ആവശ്യപ്പെട്ടു. 

ഒരാഴ്ച്ച സമരക്കാരോട് സൗഹൃദമായി ഇടപെട്ട പൊലിസ് തിങ്കളാഴ്ച്ച രാവിലെയാണ് മറീനയില്‍ നിന്ന് ഇവരെ ബലം പ്രയോഗിച്ച് നീക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് സംഘര്‍ഷ ഭരിതമായിരുന്നു അന്തരീക്ഷം. സമരക്കാരും പൊലിസും നേര്‍ക്കു നേര്‍ ഏറ്റുമുട്ടി, പൊലിസ് സ്റ്റേഷന്‍ കത്തിച്ചു, നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായി.

എന്നാല്‍ ഇതെല്ലാം ചെയ്തത് പൊലിസ് തന്നെയാണെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. വാഹനങ്ങള്‍ കത്തിയ്ക്കാനും കേടുപാടുകള്‍ വരുത്താനും പൊലിസുകാര്‍ തന്നെ ശ്രമിയ്ക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്നത്. 

ഇതിനെ തുടര്‍ന്ന് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാനത്തിനോട് റിപ്പോര്‍ട്ട് തേടി. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ഇതിനു പിന്നാലെ സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷൡണം നടത്തണമെന്നാവശ്യപ്പെട്ട് ഡിഎംകെയും പിഎംകയും രംഗത്തെത്തി. 

എന്നാല്‍ വ്യാജമായി ഉണ്ടാക്കിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്നത് എന്നാണ് പൊലിസിന്‍റെ വാദം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :