trivandrum

TOPICS COVERED

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീം ഏഴു വർഷത്തിനുശേഷം നാട്ടിലെത്തി . രാവിലെ  തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ റഹിം ബന്ധുക്കൾക്കൊപ്പം ആദ്യം പോയത് ചികിത്സയിൽ കഴിയുന്ന ഭാര്യ  ഷെമീനയുടെ അടുത്തേക്കാണ് . കട്ടിലിൽ നിന്ന് വീണതാണെന്നാണ് ഷെമീന  റഹീമിനോടും പറഞ്ഞതെന്ന് ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.

ENGLISH SUMMARY:

Trivandrum venjaramoodu murder cases