പെരുമ്പാവൂർ കുറുപ്പംപടിയിലെ പുറമ്പോക്ക് ഭൂമിയിലെ ഒറ്റമുറി ഷെഡിൽ 2016 ഏപ്രിൽ 28നാണ് രാത്രി എട്ടുമണിയോടെയാണ് മുപ്പതുകാരിയായ ജിഷയുടെ മൃതദേഹം കണ്ടെത്തിയത്. അമ്മ രാജേശ്വരി കൂലിപ്പണി കഴിഞ്ഞെത്തിയപ്പോൾ കണ്ട കാഴ്ചയെ വെറും സാധാരണ മരണമായി കണ്ടു പെരുമ്പാവൂർ ലോക്കൽ പൊലീസ്. ഏപ്രിൽ 29ന് ഇൻക്വിസ്റ്റിക് നടപടികൾ പൂർത്തിയാക്കിയ റിപ്പോർട്ട് പുറത്തുവന്നപ്പോൾ മരണത്തിന് മുൻപ് ജിഷയ്ക്ക് നേരിടേണ്ടിവന്ന ക്രൂരപീഡനങ്ങളെ പറ്റിയുള്ള ആദ്യ സൂചനകൾ പൊലീസിന് കിട്ടി. ജിഷാ കേസിലെ നാൾ വഴിയിലൂടെ
ജിഷ കേസ് ഡയറി
സ്വന്തം ലേഖകൻ
MORE IN SPECIAL PROGRAMS
-
കേരളത്തെ നടുക്കി കുരുന്നുജീവന്റെ ദാരുണവിധി; സംഭവിച്ചത്
-
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവും ബ്രേക്ക് പോയ പ്രതിഷേധവും
-
കത്തിക്കാളുന്ന വേനല്‍; കേരളം പറയുന്നു; 'എന്തൊരു ചൂട്'
-
റോഡ് ഷോയില്‍ പ്രതി മേയറോ ഡ്രൈവറോ?
-
പാര്‍ട്ടിയെ കുലുക്കിയ വിവാദത്തിലും ഇപി രക്ഷപ്പെട്ടത് എങ്ങനെ?
-
'പ്രകാശ് രാജ് പറഞ്ഞതിൽ സത്യമെത്ര? '; വോട്ടുവണ്ടി തലസ്ഥാനത്ത്
RELATED STORIES
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.