വാക്സീൻ സ്വീകരിച്ചവർക്ക് വീണ്ടും രോഗബാധ ഉണ്ടാകുമെങ്കിലും കോവിഡ് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ദീർഘകാലം നിലനിൽക്കില്ലെന്ന് പഠനം. വാക്സീനെടുത്ത പകുതിയോളം പേർ രോഗവാഹകരാകുന്നില്ലെന്നും കണ്ടെത്തൽ. മിക്ക ആഫ്രിക്കൻ രാജ്യങ്ങളിലും വാക്സിനേഷൻ 2 ശതമാനത്തിൽ താഴെയാണ് എന്നത് ആശങ്കയാണെന്ന് എന്ന് ഓക്സ്ഫോർഡ് വാക്സീൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞ സാറാ ഗിൽബർട്ട്. കൂടുതൽ വാക്സീനുകൾക്ക് ഉടൻ അനുമതി നൽകണമെന്നും സാറാ ആവശ്യപ്പെട്ടു. രമ്യ രവീന്ദ്രന്റെ റിപ്പോർട്ട്
വാക്സീനെടുത്താലും കോവിഡ് ഉണ്ടാകാം; കാരണമെന്ത്? വിഡിയോ
സ്വന്തം ലേഖകൻ
MORE IN SPOTLIGHT
-
‘ഞാന്‍ മാത്രമല്ല’; യദുവിനെതിരായ നടിയുടെ ആരോപണത്തില്‍ പ്രതികരണവുമായി ആര്യ രാജേന്ദ്രന്
-
കുട്ടി ആരാധകന് തന്റെ തൊപ്പി സമ്മാനിച്ച് ബുംറ; ചൂടില്‍ കരുതലായി പോണ്ടിച്ചേരി
-
കരിക്കട്ടകൊണ്ട് വരച്ച് തുടങ്ങി; ശ്രീദേവിയമ്മ എന്ന സകലകലാവല്ലഭ നാട്ടിലെ കലാതിലകം
-
തണുപ്പ് തേടുന്നവര്‍ക്ക് ഒത്തുകൂടാം; വടശേരിക്കരയിലെ കനാല്‍ പുതിയ താവളം
-
സഞ്ചാരികളുടെ തിരക്കേറുന്നു; ഊട്ടി കാണാന്‍ ഇനി പാസ് വേണം
-
ഓര്‍മയുണ്ടോ ഈ മകളെ?; തന്നെ ഉപേക്ഷിച്ച മാതാപിതാക്കളെ തേടി ഫ്രാന്‍സില്‍ നിന്നെത്തി റെജീന
RELATED STORIES
-
കൊവിഷീല്‍ഡ് വിവാദത്തിനിടെ വാക്സീന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദി ചിത്രം നീക്കി
-
'ഇതോ മോദിയുടെ ഉറപ്പ്?' കോവിഷീല്‍ഡില്‍ കേന്ദ്രത്തിനെതിരെ പ്രതിപക്ഷം
-
72 കാരനില്‍ കോവിഡ് മ്യൂട്ടേഷന് 50 തവണ; പോസിറ്റീവായി കഴിഞ്ഞത് 613 ദിവസം; പഠനം
-
കോവിഡ് മനുഷ്യായുസ്സില്‍ നിന്ന് കവര്‍ന്നത് ഒന്നരവര്‍ഷം; ആയുര്‍ദൈര്‍ഘ്യം കുറയുന്നതായി പഠനം
-
അത്യപൂർവം, പക്ഷേ അതീവഗുരുതരം; കോവിഡ് വാക്സീന്റെ പാർശ്വഫലങ്ങൾ!
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.