വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ അതിജീവിതയുടെ കുടുംബം. വിധി സമൂഹത്തിന് മാതൃകയല്ല, അപ്പീല്‍ നല്‍കുമെന്നും കുടുംബം വ്യക്തമാക്കി. യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ വിജയ് ബാബുവിന് മുൻകൂർ ജാമ്യം ലഭിച്ചു. അതിജീവിതയെ അപമാനിക്കരുത്, സംസ്ഥാനം വിട്ട് പുറത്തു പോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. ഈ മാസം 27 മുതൽ 7 ദിവസം വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണം. സംസ്ഥാനം വിട്ടു പോകാൻ പാടില്ല. സമൂഹമാധ്യമങ്ങളിലൂടെ അതിജീവിതയെയോ കുടുംബത്തെയോ അപമാനിക്കരുത്. അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നും കോടതി ഉത്തരവിലുണ്ട്. രാവിലെ തന്നെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലെത്തിയ വിജയ് ബാബു ജാമ്യം ലഭിച്ചതിനുശേഷം വീട്ടിലേക്ക് മടങ്ങി.
അപ്പീലിന് അതിജീവിതയുടെ കുടുംബം; 'വിധി സമൂഹത്തിന് മാതൃകയല്ല'
സ്വന്തം ലേഖകൻ
MORE IN BREAKING NEWS
-
പ്രതി മുങ്ങിയത് പൊലീസിന്റെ ഒത്താശയോടെ; കേസ് പറവൂരിലേക്ക് മാറ്റണം; പെണ്‍കുട്ടിയുടെ അച്ഛന്
-
മില്‍മ സമരം തീര്‍ന്നു; ജീവനക്കാര്‍ ജോലിക്കുകയറും
-
മോദിക്ക് വീടില്ല, വാഹനവുമില്ല; 3.02 കോടിയുടെ സ്വത്തെന്ന് സത്യവാങ്മൂലം
-
നവവധുവിനെ മര്‍ദിച്ചെന്ന കേസ്; ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസ്
-
മകന്റെ മര്‍ദനമേറ്റ് ചികില്‍സയിലായിരുന്ന അച്ഛന് മരിച്ചു
-
നവവധുവിന് മര്‍ദനമേറ്റ സംഭവം; ശക്തമായ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി
RELATED STORIES
-
അന്വേഷണ ഉദ്യോഗസ്ഥൻ കറങ്ങിനടക്കുന്നു: പ്രത്യേക താല്പര്യം: വിമർശിച്ച് കോടതി
-
നടി ആക്രമണക്കേസ്: അന്തിമ റിപ്പോര്‍ട്ടിന് വെള്ളിയാഴ്ച വരെ സമയം
-
നടിയെ ആക്രമിച്ച കേസ് തുടരന്വേഷണം: അന്തിമറിപ്പോര്‍ട്ട് തയാറെന്ന് സർക്കാർ
-
നടിയെ ആക്രമിച്ച കേസ്: വീണ്ടും സമയം നീട്ടിച്ചോദിക്കാന്‍ പ്രോസിക്യൂഷന്
-
വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; തെളിവെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.