ട്യൂണമൽസ്യങ്ങളുടെ കയറ്റുമതി നിലച്ചതോടെ ലക്ഷദ്വീപിലെ മൽസ്യത്തൊഴിലാളികൾ പട്ടിണിയിലായി. കോഴിക്കോട് ബേപ്പൂരിലേക്കുള്ള ട്യൂണമൽസ്യങ്ങളുടെ നീക്കമാണ് അഞ്ചു മാസമായി മുടങ്ങിയിരിക്കുന്നത്. കയറ്റുമതിയിലൂടെ പ്രതിവർഷം ലക്ഷക്കണക്കിന് രൂപയാണ് ലക്ഷദ്വീപിലെ മൽസ്യത്തൊഴിലാളികൾക്ക് ലഭിച്ചു കൊണ്ടിരുന്നത്. എന്നാൽ മാസങ്ങളായി ദ്വീപ് പൂർണമായും പട്ടിണിയിലാണ്. ദ്വീപിലെ ട്യൂണമൽസ്യങ്ങൾക്ക് നല്ല വില വാഗ്ദാനം ചെയ്ത ബേപ്പൂരിലെ സഹകരണ സ്ഥാപനം കരാർ പാലിച്ചില്ലെന്നാണ് ആരോപണം. അടുത്ത മാസം പതിനഞ്ചിനുമുമ്പു ഒത്തുതീർപ്പായില്ലെങ്കിൽ സമര പരിപാടികൾ തുടങ്ങുമെന്ന് മൽസ്യത്തൊഴിലാളികള്‍ മുന്നറിയിപ്പ് നൽകി.
More in North
-
കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ആറ് റോഡുകൾ നാല് വരി പാതയാക്കും
-
ചാത്തമംഗലത്ത് നൂറിലധികം കമുകിൻ തൈകൾ വെട്ടി നശിപ്പിച്ചതായി പരാതി
-
കൊതുകു നശീകരണത്തിന് ഗപ്പി മൽസ്യ വളർത്തൽ പദ്ധതിയുമായി കോഴിക്കോട് കോർപ്പറേഷൻ
-
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഒരുങ്ങുന്നു
-
ഉത്തര മലബാറിൽ ഇനി തെയ്യക്കാലം
-
കരിങ്കല്ലിൽ തീർത്ത ശിൽപ വിസ്മയവുമായി കോഴിക്കോട് ലയൺസ് പാർക്ക് അങ്കണം
-
യാത്രക്കാര്‍ക്ക് ഗുണമില്ലാതെ കാസര്‍കോട് ബേക്കൽ മൗവ്വൽ പാലം
-
വയനാട് ജില്ലയിലെ തകർന്ന റോഡുകൾ നന്നാക്കിയില്ല
-
കണ്ണൂർ തളിപ്പറമ്പ് ബൈപാസ് നിർമാണത്തിനെതിരെ പ്രക്ഷോഭം വ്യാപിക്കുന്നു
-
പാലക്കാട് നഗരസഭയിൽ ബിജെപി കൗൺസിലർക്കെതിരെ അന്വേഷണം നടത്താൻ തീരുമാനം
-
വില്ലേജ് ഒാഫിസിനും ഐ.എസ്.ഒ അംഗീകാരം
-
ബസ് യാത്രക്കാർക്ക് ആശ്വാസം; കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാൻഡ് ഒരുങ്ങുന്നു
-
പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ വിദ്യാർഥികളോട് അധികൃതരുടെ അവഗണന
-
പ്രാവുകൾ ജീവനാണ്; ഒരായിരം പ്രാവുകളുടെ കൂട്ടുകാരൻ
-
മലപ്പുറം പാസ്പോർട്ട് ഓഫീസ് പൂട്ടാനുളള തീരുമാനം; കോടതിയെ സമീപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി
-
പാട്ടുംപാടി കെസ്മിസ്ട്രി പഠിക്കാം
-
ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കൊടിയത്തൂര്‍ നിവാസികള്‍
-
സർക്കാർ മെഡിക്കൽ കോളേജിനായി വയനാട്ടുകാരുടെ കാത്തിരിപ്പ് നീളുന്നു
-
കരിപ്പൂരിൽ ഭൂസർവേക്ക് എത്തിയ സംഘത്തെ സമരസമിതി തടഞ്ഞു
-
അറവ് മാലിന്യങ്ങൾ തള്ളാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു