മഴ അല്‍പമൊഴിഞ്ഞു. വെള്ളവും ദുരിതവും ഇറങ്ങിയിട്ടില്ല. മരണം പന്ത്രണ്ടായി. എട്ടുപേര്‍ക്കായി ഇപ്പോഴും നമ്മള്‍ തിരയുന്നു. പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയ സാധ്യതയെന്നാണ് ഒടുവില്‍ വിവരം. കാര്യങ്ങള്‍ ദുരിതമയം, സങ്കീര്‍ണം. ഇവിടെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടാന്‍ വൈകിയോ? ഡാം മാനേജ്മെന്‍റ് പാളിയോ?

മഴ മുന്നറിയിപ്പ് കൃത്യമായിരുന്നില്ലേ ? മുന്‍ഗണന ദുരന്ത നിവാരണത്തിനായിരുന്നില്ലേ ? പ്രതിപക്ഷ വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടോ ? ഹെലികോപ്റ്റര്‍ യാത്രയും മുഖ്യമന്ത്രിയുടെ ഉച്ചഭക്ഷവും വിവാദമായത് എങ്ങനെ ?

Kerala floods have caused widespread devastation with the death toll rising to twelve and eight people still missing.: