ലോക്സഭ തിരഞ്ഞെടുപ്പിന് കൗണ്ട് ഡൗണ്‍ തുടങ്ങികഴിഞ്ഞു. 40 ദിവസങ്ങള്‍ക്കപ്പുറം കേരളവും വിധിയെഴുതും. രാജ്യം ആര് ഭരിക്കണം എന്നതാണ് തീരുമാനിക്കപ്പെടുന്നത് എങ്കിലും, സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്കൂടിയാകുമോ ഈ ജനവിധി എന്നത് നിര്‍ണായകമാണ്. സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് തന്നെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്ന് പറഞ്ഞത്. സിപിഎം നേതാക്കളും സ്ഥാനാര്‍ഥികളില്‍ ചിലരും കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞതും അതുതന്നെയാണ്. മാസപ്പടി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍നിന്ന് ശ്രദ്ധതിരിപ്പിക്കാന്‍ എത്ര ശ്രമിച്ചാലും അനുവദിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പറയുന്നു. ഇ.പി. ജയരാജന്റെ ബിജെപി അനുകൂല പ്രസ്താവനയും പ്രതിപക്ഷം രാഷ്ട്രീയ ആയുധമായി ഏറ്റെടുത്തുകഴിഞ്ഞു.
ജനം പിണറായി സര്‍ക്കാരിനെ എങ്ങനെ വിലയിരുത്തും?
സ്വന്തം ലേഖകൻ
MORE IN COUNTER POINT
-
ഗുണ്ടാവാഴ്ച പൊലീസ് നോക്കിനില്ക്കുന്നോ? അക്രമികള്‍ക്ക് ആരെയും ഭയമില്ലെന്നോ?
-
ജൂണ്‍ നാല് സര്‍പ്രൈസുകള്‍ തരുമോ? മോദിയുടെ പ്രതീക്ഷ താഴേക്കോ?
-
വടകരയില്‍ ചോരപ്പുഴ ആരുടെ ലക്ഷ്യം?മാപ്പില്‍ തീരില്ലെങ്കില്‍ പിന്നെ എന്ത്?
-
നേതാവിന്റെ മോശം മാതൃക വടകരയില്‍ മുന്നണികളെ തിരുത്തുമോ?
-
കേജ്രിവാള് ആവേശമാകുന്നോ? പ്രതിപക്ഷത്തിന് പ്രതീക്ഷയേറുന്നോ?
-
കേജ്രിവാളിന്റെ ജാമ്യം പ്രതിപക്ഷത്തിന്റെ വിജയമോ? 'ഇന്ത്യ' കുതിക്കുമോ?
RELATED STORIES
-
ഗുണ്ടാവാഴ്ച പൊലീസ് നോക്കിനില്ക്കുന്നോ? അക്രമികള്‍ക്ക് ആരെയും ഭയമില്ലെന്നോ?
-
ബജറ്റിന്റെ 15 ശതമാനവും കോണ്‍ഗ്രസ് മുസ്ലിംകള്ക്ക് നല്കാന് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി
-
വാഗ്വാദങ്ങളും വിമർശനങ്ങളും വരകളിലൂടെ നിറച്ച് ഒരു കൂട്ടം കാർട്ടൂണിസ്റ്റുകൾ
-
യാത്രാപരിപാടിയില്‍ മാറ്റം; മുഖ്യമന്ത്രി ദുബായിലെത്തി
-
വടകരയിലെ സര്‍വ കക്ഷിയോഗം; പ്രതിപക്ഷത്ത് വ്യത്യസ്ത അഭിപ്രായം
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.