E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:54 AM IST

Facebook
Twitter
Google Plus
Youtube

More in World

1947 വരെ നേതാജി ജീവിച്ചിരുന്നുവെന്ന് ഫ്രഞ്ച് ചരിത്രകാരന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നേതാജി സുഭാഷ്ചന്ദ്രബോസ് വിമാനം തകര്‍ന്ന് മരിച്ചുവെന്ന വാദം ഫ്രഞ്ച് രഹസ്യാന്വേഷണവിഭാഗം തളളിയിരുന്നുവെന്ന അവകാശവാദവുമായി ചരിത്രകാരന്‍. ഫ്രാന്‍സിലെ ഇന്ത്യന്‍ വംശജനായ ചരിത്രകാരന്‍ ജെ.ബി.പി. മോറാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഇന്ത്യ സ്വതന്ത്രയായ കാലത്ത് നേതാജി ജീവനോടെ ഉണ്ടായിരുന്നുവെന്നും മോര്‍ പറയുന്നു.

ഫ്രാന്‍സിലെ നാഷണല്‍ ആര്‍ക്കൈവ്സില്‍ സൂക്ഷിച്ചിരിക്കുന്ന രഹസ്യാന്വേഷണ രേഖകളിലാണ് നേതാജിയുടെ തിരോധാനത്തെ കുറിച്ച് സൂചനകളുളളത്. 1945 ഓഗസ്റ്റ് പതിനെട്ടിനുണ്ടായ വിമാനാപകടത്തില്‍ നേതാജി മരിച്ചുവെന്ന കണ്ടെത്തല്‍ ഫ്രഞ്ച് രഹസ്യാന്വേഷണവിഭാഗം മുഖവിലയ്ക്കെടുത്തിരുന്നില്ല 1947 ഡിസംബര്‍ പതിനൊന്നിന് തയാറാക്കിയ രഹസ്യാന്വേഷണറിപ്പോര്‍ട്ടില്‍ നേതാജി വിമാനാപകടത്തില്‍ മരിച്ചുവെന്ന വാദം ഫ്രഞ്ച് ഏജന്‍സി തളളിയിരുന്നതായി ജെ.ബി.പി മോര്‍ പറയുന്നു. 

എന്നാല്‍, നേതാജി എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യ സ്വതന്ത്രയായ 1947 ഓഗസ്റ്റിലും സുഭാഷ് ചന്ദ്രബോസ് ജീവനോടെയുണ്ടായിരുന്നുവെന്ന്  ഫ്രഞ്ച് രേഖകളിലുണ്ട്. ബ്രിട്ടനും ജപ്പാനും നേതാജി മരിച്ചതായി പ്രഖ്യാപിച്ചപ്പോഴും ഫ്രാന്‍സ് അക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ഇന്ത്യ നിയമിച്ച മൂന്ന് കമ്മിഷനുകളില്‍ രണ്ടെണ്ണവും നേതാജി വിമാനം തകര്‍ന്ന് മരിച്ചുവെന്ന് കണ്ടെത്തിയപ്പോള്‍, മുഖര്‍ജി കമ്മിഷന്‍ ഇക്കാര്യം തളളിക്കളഞ്ഞിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :