ഫ്രാന്‍സ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ ആദ്യ റൗണ്ട് വോട്ടെടുപ്പ് തുടങ്ങി. പതിനൊന്ന് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. രണ്ടാംഘട്ടം മെയ് ഏഴിനാണ്. 46 മില്ല്യണ്‍ ജനങ്ങള്‍ക്കാണ് വോട്ടവകാശം. തീവ്രവലതുപക്ഷ നിലപാടുകാരിയായ മാരിന്‍ ലെ പെന്‍, എന്‍ മാര്‍ഷ് പ്രസ്ഥാനത്തിന്‍റെ എമ്മാനുവല്‍ മാക്രോണ്‍ എന്നിവരാണ് പ്രധാനപ്പെട്ട സ്ഥാനാര്‍ത്ഥികള്‍.
Advertisement