തിരുവോണം മലയാളിയുടെ ദേശീയോല്‍സവമാണ്. ചരിത്രത്തില്‍ ഇങ്ങനെയൊരു ഓണക്കാലമുണ്ടായിരിക്കില്ല. അത്തം വന്നെന്ന് തൃപ്പുണിത്തുറയിലെ തെരുവാണ് മലയാളിയോട് പറയുക പതിവ്. ഇന്ന് അതുണ്ടായില്ല. അങ്ങനെ കോവിഡ് കാലത്തെ ഓണമാണ്. മാറാതെ എന്താണുള്ളത്. ചിലപ്പോള്‍ മദ്യവുമായ ബന്ധപ്പെട്ട വാര്‍ത്തകളാകും. ഓണത്തലേന്ന് കാലങ്ങളായി വിറ്റ മദ്യത്തിന്റെ കണക്കിലാണ് വാര്‍ത്തയില്‍ നിറയാറ്. ഇത്തവണ തിരുവോണത്തിന് ബെവ്കോ ഔട്ട്ലെറ്റുകളില്ല. കഴിഞ്ഞതവണപോലെ. പക്ഷെ കഴിഞ്ഞതവണ ബാറുണ്ടായിരുന്നു. ഇത്തവണ ബാറുണ്ടോ? ഉണ്ടാകണോ? ഒപ്പം പരിശോധിക്കുന്നു, മദ്യവര്‍ജനം എന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നയത്തെക്കുറിച്ചുകൂടി.
തിരുവോണത്തിന് ബെവ്കോയില്ല, ബാര്വേണോ?
സ്വന്തം ലേഖകൻ
MORE IN SPECIAL PROGRAMS
-
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവും ബ്രേക്ക് പോയ പ്രതിഷേധവും
-
കത്തിക്കാളുന്ന വേനല്‍; കേരളം പറയുന്നു; 'എന്തൊരു ചൂട്'
-
റോഡ് ഷോയില്‍ പ്രതി മേയറോ ഡ്രൈവറോ?
-
പാര്‍ട്ടിയെ കുലുക്കിയ വിവാദത്തിലും ഇപി രക്ഷപ്പെട്ടത് എങ്ങനെ?
-
'പ്രകാശ് രാജ് പറഞ്ഞതിൽ സത്യമെത്ര? '; വോട്ടുവണ്ടി തലസ്ഥാനത്ത്
-
‘അത് ട്രാപ്പെന്ന് ആദ്യം മനസ്സിലായില്ല; ദേഷ്യം വന്നാല്‍ സോപ്പിടില്ല’
RELATED STORIES
-
മെഗാതിരുവാതിര മുതല്‍ ഉറിയടിയും; ഓണം ആഘോഷിച്ച് ടോകിയോ മലയാളികള്‍
-
തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന്: ജേതാവിനെ കാത്തിരിക്കുന്നത് 25 കോടി
-
‘മഹാബലി കേരളം ഭരിച്ചെന്നത് കെട്ടു കഥ; ഓണവുമായുള്ള ബന്ധം മനസിലാകുന്നില്ല’
-
കെങ്കേമമായി ക്യാമ്പസ് ഓണം; കളർഫുൾ ആഘോഷം
-
ഓണക്കാലത്ത് നിരക്ക് കൂട്ടി കെഎസ്ആർടിസി: എ.സി സര്‍വീസുകള്‍ക്ക് 20 ശതമാനം വര്‍ധന
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.