കൊല്ലത്ത് ഇത്തവണ തീപാറും പോരാട്ടമാണ് നടക്കാൻ പോകുന്നത്. കഴിഞ്ഞ തവണ എം.എ ബേബിയെ കൊണ്ട് സാധിക്കാത്തത് കെ. എൻ ബാലഗോപാലിലൂടെ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സിപിഎം. എന്നാൽ വ്യക്തിപ്രഭാവവും മണ്ഡലത്തിൽ നടത്തിയ വികസനത്തിലും ഉൗന്നി പ്രേമചന്ദ്രനും പോരിനിറങ്ങുമ്പോൾ മണ്ഡലത്തിൽ പോരാട്ടം കടുക്കും.