തൊടുപുഴ: ഇന്നലെ നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ വെട്ടിമറ്റം തടിയിൽ വീട്ടിൽ അനൂപിന്. വെങ്ങല്ലൂർ കോലാനി ബൈപാസിലുള്ള ‘എ.ടി. ഫുഡ്കോർട്ട് ആൻഡ് അച്ചായൻസ് തട്ടുകട’യുടെ ഉടമയാണ്. സാമ്പത്തിക ബാധ്യത മൂലം ആദ്യത്തെ ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. രണ്ടാഴ്ച മുൻപാണു പുതിയതു തുടങ്ങിയത്. വീട് നിർമാണത്തിലെ കടബാധ്യത മൂലം ജപ്തി നടപടികൾ നേരിടുന്ന സമയത്താണു ലോട്ടറിയടിച്ചതെന്ന് അനൂപ് പറയുന്നു. ഭാര്യ: അനു. മകൾ: അനയ.
ജപ്തി നടപടികൾക്കിടെ ഭാഗ്യം തേടിയെത്തി; കാരുണ്യ ലോട്ടറി 80 ലക്ഷം ഹോട്ടലുടമയ്ക്ക്
സ്വന്തം ലേഖകൻ
MORE IN KERALA
-
മാർ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ ഭൗതീകദേഹം നാളെ നാട്ടിലെത്തിക്കും
-
'തിരുവനന്തപുരം നഗരം ഏഷ്യയിൽ തന്നെ ഒന്നാമത്': ഫെയ്സ്ബുക്ക് പോസ്റ്റുമായി മേയർ
-
ഒറ്റയ്ക്കായാലും സ്ത്രീകളിനി പേടിക്കേണ്ട; വിളിപ്പുറത്ത് ഒപ്പമുണ്ട് ജനമൈത്രി പൊലീസ്
-
ആത്മാഭിമാനമുള്ളവർ യുഡിഎഫിലേക്ക് തിരികെ പോകില്ല; വീക്ഷണത്തിന് നവപ്രതിച്ഛായയുടെ മറുപടി
-
കോടതിയില്‍ കള്ളന് കയറി; ലഹരി വസ്തുക്കള്‍ മോഷ്ടിച്ച് മുങ്ങി!
-
റെക്കോർഡ് ഭേദിച്ച് സ്വർണവില; പവന് 54,720 രൂപ
RELATED STORIES
-
എട്ടുവർഷം മുൻപ് ഒരു കോടി ലോട്ടറിയടിച്ചു; രാമകൃഷ്ണൻ ഇപ്പോൾ ലോട്ടറി കച്ചവടക്കാരൻ
-
ഓണം ബംപറിന്റെ 2, 3 സ്ഥാനങ്ങൾ; നിറയെ ഭാഗ്യം; ഇവിടേക്ക് ഭാഗ്യാന്വേഷികളുടെ ഒഴുക്ക്
-
25 കോടിയുടെ മഹാഭാഗ്യം ആർക്ക്?; ചങ്കിടിപ്പിൽ കേരളം; നറുക്കിന് മുൻപേ സർക്കാരിന് ‘ലോട്ടറി’
-
25 കോടിയുടെ ഓണം ബംപര്‍ ഇതുവരെ വിറ്റത് 272 കോടിക്ക്; ഭാഗ്യവാന് 15.75 കോടി
-
ഭാഗ്യാന്വേഷികൾ ജാഗ്രതൈ.; സംസ്ഥാനത്ത് സജീവമായി ലോട്ടറി മാഫിയ; വൻ ഒത്തുകളി
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.