സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. സ്വപ്നയേയും വ്യാജ സർട്ടിഫിക്കറ്റ് നൽകിയ അമൃത്സർ സ്വദേശി സച്ചിൻദാസിനേയുമാണ് പ്രതികളാക്കിയിരിക്കുന്നത് . മഹാരാഷ്ട്രയിലെ ഡോ. ബാബാസാഹേബ് അബേദ്ക്കർ ടെക്നോജിക്കൽ യൂണിവേഴ്സിറ്റിയുടെ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ടി.എല്ലിൽ സ്വപ്ന ജൂനിയർ കൺസൾട്ടന്റ് തസ്തികയിൽ ജോലി തരപ്പെടുത്തിയത്. സ്വർണ്ണക്കടത്ത് കേസ് പുറത്ത് വന്നതിന് പിന്നാലെ സ്വപ്നയുടെ ബിരുദത്തെ സംബന്ധിച്ച് സംശയം തോന്നിയ സർക്കാർ ബിരുദം വ്യാജമാണോ എന്നാന്വേഷിക്കാൻ കെ എസ് ഐ ടി എല്ലിനോട് ആവശ്യപ്പെടുകയായിരുന്നു. കന്റോൻമെന്റ് പൊലീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്.
സ്വപ്നയ്ക്കെതിരായ വ്യാജ ബിരുദ കേസ്; കുറ്റപത്രം സമർപ്പിച്ചു
സ്വന്തം ലേഖകൻ
MORE IN BREAKING NEWS
-
തിരുവനന്തപുരം – ദോഹ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി; പ്രതിഷേധം
-
പാലക്കാട്ടും വെസ്റ്റ് നൈല്‍ പനി മരണം; ജാഗ്രത
-
വൈദ്യുതിബന്ധം തകരാറില്‍; കൊച്ചിയിൽ ട്രെയിന്‍ഗതാഗതം അവതാളത്തില്‍
-
യുഎഇയില്‍ നിന്നുള്ള കൂടുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ റദ്ദാക്കി
-
ടെക്സസില്‍ കാര്‍ ഇടിച്ച് പരുക്കേറ്റ മാര്‍ അത്തനേഷ്യസ് യോഹാന്‍ കാലംചെയ്തു
-
ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം സാം പിത്രോദ രാജിവച്ചു
RELATED STORIES
-
ഡോളര്‍ കടത്തിലും പിഴ; ശിവശങ്കറിനും സ്വപ്നയ്ക്കും 65 ലക്ഷം വീതം; ഈപ്പന് ഒരു കോടി
-
കടത്തിയത് 95 കിലോ സ്വര്‍ണം; 44 പ്രതികൾക്ക് 66 കോടി പിഴ; സ്വത്തുക്കളും കണ്ടുകെട്ടും
-
സ്വപ്ന പ്രതിയായ സ്വര്‍ണക്കടത്തില്‍ ഒരു പ്രതികൂടി അറസ്റ്റില്‍
-
സ്വപ്നയ്ക്കെതിരായ മാനനഷ്ടക്കേസ്; രണ്ടു പേരുടെ കൂടി മൊഴി രേഖപ്പെടുത്തി
-
'വന്‍സ്രാവുകള്‍ ഇപ്പോഴും പുറത്ത്; അധിക കുറ്റപത്രത്തില്‍ കൂടുതല്പേരുണ്ടായേക്കാം'
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.