കണ്ണൂരിലെ പിഎഫ്ഐ പ്രവർത്തകരുടെ സ്ഥാപനങ്ങളിൽ വ്യാപക റെയ്ഡ്. താണയിലെ ബി മാർട്ട് ഹൈപ്പർ മാർക്കറ്റിലെ ലാപ്ടോപ്പ്, സി പി യു ,മൊബൈൽ ഫോൺ , ഫയൽ എന്നിവ പിടിച്ചെടുത്തു. മട്ടന്നൂർ, ചക്കരക്കല്ല്, ഇരിട്ടി, ഉളിയിൽ തുടങ്ങിയ സ്ഥലങ്ങളിലും പൊലീസ് പരിശോധന തുടരുകയാണ്. നേതാക്കളുടെ സാമ്പത്തിക സ്രോതസും, ഹർത്താൽ ഗൂഡാലോചന കണ്ടെത്തുകയുമാണ് റെയ്ഡിന്റെ ലക്ഷ്യം. കണ്ണൂർ റെയിൽവെ സ്റ്റേഷനു മുന്നിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലും റെയ്ഡ് നടത്തി.
കണ്ണൂരിലെ പിഎഫ്ഐ പ്രവർത്തകരുടെ സ്ഥാപനങ്ങളിൽ വ്യാപക റെയ്ഡ്
സ്വന്തം ലേഖകൻ
MORE IN BREAKING NEWS
-
മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; പെരുമഴ വരുന്നു; ജാഗ്രത നിര്‍ദേശം
-
‘പാര്‍ട്ടിക്ക് പുറത്താകും’; മമതയെ കുത്തിയ അധിറിന് ഖര്‍ഗെയുടെ താക്കീത്
-
കേജ്രിവാളിന്റെ പി.എ അറസ്റ്റില്‍; സ്വാതിയുടെ ദേഹത്ത് പരുക്കുകളെന്ന് റിപ്പോര്‍ട്ട്
-
ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് ലഹരി വില്പന; യുവതിയടക്കം ആറുപേര്‍ പിടിയില്‍
-
ബാലമുരുകന് രക്ഷപെട്ടത് മോഷ്ടിച്ച ബൈക്കില്‍; കേരളം വിട്ടെന്ന് സൂചന
-
ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം നിര്‍മിച്ച് സിപിഎം
RELATED STORIES
-
സുരേന്ദ്രന്റേത് ഉണ്ടയില്ലാ വെടി; റിഹാബ് ഫൗണ്ടേഷനുമായി ബന്ധമില്ല: ഐഎന്‍എല്‍
-
ഹര്‍ത്താലിലെ അക്രമം: പിഎഫ്ഐ കേന്ദ്രങ്ങളില്‍ പ്രതികൾക്കായി തിരച്ചിൽ
-
ഹാത്രസ് സംഭവത്തിന് പിന്നാലെ വര്‍ഗീയ കലാപത്തിന് പദ്ധതിയിട്ടു; പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഇ.ഡി
-
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് പോപ്പുലർ ഫ്രണ്ട് മാർച്ച്; സംഘർഷം
-
കുട്ടിയുടെ വിദ്വേഷമുദ്രാവാക്യം പിതാവിന്റെ അറിവോടെ; വിളിക്കാൻ പഠിപ്പിച്ചത് മണ്ഡലം സെക്രട്ടറി
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.