ചെറുകിട കാര്‍ഷിക വായ്പകളുടെ പലിശനിരക്ക് ഉയരാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. മൂന്നു ലക്ഷം രൂപവരെയുള്ള വായ്പകളുടെ പലിശനിരക്ക് നിരക്ക് ഉയരാതിരിക്കാന്‍ ബാങ്കുകളുടെ മേല്‍വരുന്ന ഒന്നര ശതമാനത്തിന്റെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും. റീപ്പോ നിരക്ക് വര്‍ധിപ്പിച്ചത് കാര്‍ഷിക വായ്പയെ ബാധിക്കാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. 34,856 കോടി രൂപ അധികമായി ചെലവുവരും. ടൂറിസം മേഖലയ്ക്ക് കോവിഡ് പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച വായ്പ പദ്ധതിയുടെ പരിധി ഉയര്‍ത്തി. 50,000 കോടി രൂപയാണ് ഉയര്‍ത്തിയത്. ഇതോടെ പദ്ധതി നാലര ലക്ഷം കോടിയില്‍ നിന്ന് അഞ്ചു ലക്ഷം കോടിയുടേതായി ഉയര്‍ത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ഈടിലാണ് ബാങ്കുകള്‍ വായ്പ നല്‍കിയിരുന്നത്.
കാർഷിക വായ്പകൾക്ക് പലിശയിളവ് പ്രഖ്യാപിച്ച് കേന്ദ്രം; 34,856 കോടി അധികചെലവ്
സ്വന്തം ലേഖകൻ
MORE IN BREAKING NEWS
-
കോഴിക്കോട് കനത്തമഴയും മൂടല്‍മഞ്ഞും; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
-
അംഗങ്ങളറിയാതെ 4.76 കോടി രൂപ തട്ടി; സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ കേസ്
-
പ്രശസ്ത നടന് എം.സി.കട്ടപ്പന അന്തരിച്ചു
-
100 യൂണിറ്റ് ഉല്പാദിപ്പിച്ചാല് 15 രൂപ സര്‍ക്കാരിന്; 'സൗരോര്‍ജത്തില്‍' ബില്ല് കുറയാത്തതിന് കാരണം നികുതി
-
കുഴിനഖത്തിന് വീട്ടില്‍ വിളിച്ചു വരുത്തി ചികില്‍സ; കലക്ടര്‍ക്കെതിരെ നടപടിയില്ല; കുറ്റക്കാരന്‍ ഡോക്ടര്‍
-
മുംബൈയില്‍ പൊടിക്കാറ്റില്‍ പരസ്യ ബോര്‍ഡ് നിലംപൊത്തി; 14 മരണം, 40 പേര്‍ക്ക് പരുക്ക്
RELATED STORIES
-
നേതാവിന്റെ വായ്പ തിരിച്ചടവു മുടങ്ങി; മുൻ ഗവർണരുടെ ഫോട്ടോ മോർഫ് ചെയ്ത് ലോൺ ആപ്പ്
-
വ്യാജരേഖകള്‍ സമര്‍പ്പിച്ച് വായ്പ്പാത്തട്ടിപ്പ്; 7 വർഷം കഴിഞ്ഞ് അറസ്റ്റ്
-
കൂട്ടുപലിശ ഇളവ് ആര്‍ക്കൊക്കെ? ഇളവ് എങ്ങനെ നേടിയെടുക്കാം ?
-
സ്വർണപ്പണയവായ്പാ തട്ടിപ്പ്; അന്വേഷണം വ്യാപിപ്പിക്കണമെന്നാവശ്യം
-
കുടുംബശ്രീ വായ്പ്പാ തട്ടിപ്പ്; കൂടുതൽ പേർക്ക് പണം നഷ്ടമായി, പൊലീസ് നിഷ്ക്രിയമെന്ന് ആക്ഷേപം
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.