സംസ്ഥാനത്ത് ഭൂമിതരം മാറ്റത്തിന് കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ നവംബറിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. തരംമാറ്റത്തിന്റെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് കാലതാമസം ഒഴിവാക്കുന്നതിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ഒരോ വില്ലേജിലേയും അപേക്ഷകള്‍ ഒന്നിച്ചു പരിശോധിച്ച് സമയം ലാഭിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ തരംമാറ്റിയതിന്റെ പൂര്‍ണവിവരങ്ങള്‍ റവന്യൂവകുപ്പ് യോഗത്തില്‍ അവതരിപ്പിച്ചു. കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കിയതിന് ശേഷം ഓണ്‍ലൈന്‍ അപേക്ഷകള്‍ പരിഗണിക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം. റവന്യൂമന്ത്രി കെ രാജന്, ചീഫ് സെക്രട്ടറി വി പി ജോയി, ലാന്‍ഡ് റവന്യകമ്മീഷ്ണര് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അവലോകന യോഗം.
ഭൂമിതരം മാറ്റം: അപേക്ഷകള്‍ നവംബറിനകം തീര്‍പ്പാക്കണം: മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
MORE IN BREAKING NEWS
-
ഇന്ത്യൻ പരിശീലകസ്ഥാനത്തേക്ക് പ്രഥമപരിഗണന ഗൗതം ഗംഭീർ? തീരുമാനം ഐപിഎല്ലിന് ശേഷം
-
പന്തീരങ്കാവിലെ പ്രതി രാഹുല്‍ നാടുവിട്ടതില്‍ പൊലീസിനും പങ്കുണ്ടോ? നിങ്ങള്‍ക്കും പ്രതികരിക്കാം
-
കുറ്റാലത്ത് മലവെള്ളപ്പാച്ചില്‍; സഞ്ചാരികൾ ഓടി രക്ഷപ്പെട്ടു; വിദ്യാര്‍ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു
-
ശ്രീലങ്കയ്ക്ക് മുകളിലായി ചക്രവാതച്ചുഴി; സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്; മീന്‍പിടിത്തത്തിന് വിലക്ക്
-
പാത്രിയര്‍ക്കീസ് ബാവായുടെ ഉത്തരവ് പാലിച്ചില്ല; മാര്‍ സേവേറിയോസിന് സസ്പെന്ഷന്
-
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്
RELATED STORIES
-
മുട്ടില്‍ മരംമുറി: ഒ.ജി. ശാലിനിക്കെതിരായ പരാമര്‍ശം ഒഴിവാക്കി സര്‍ക്കാർ
-
530 അനധികൃത രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കും; റവന്യൂവകുപ്പ് ഉത്തരവിറക്കി
-
ഭൂമിതരംമാറ്റം അപേക്ഷകൾ 15 ദിവസത്തിനകം തീർപ്പാക്കണം: സർക്കാർ മാർഗനിർദേശം
-
ഭൂമി തരംമാറ്റത്തിന് കുരുക്കഴിയുന്നു; അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ നിര്‍ദേശം
-
റവന്യൂ വകുപ്പിലെ സ്ഥലംമാറ്റം; നടപടികള്‍ക്ക് ഒരുമാസത്തെ വിലക്ക്
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.