യെമനില്‍ തടങ്കല്‍പാളയത്തില്‍ വ്യോമാക്രമണത്തില്‍ 70 മരണം. ഹൂതി നിയന്ത്രണത്തിലുള്ള സാദാ പ്രവിശ്യയിലായിരുന്നു ആക്രമണം. ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസംഘടനയും അമേരിക്കയും രംഗത്തെത്തി. അതേസമയം, ആക്രമണത്തിൽ പങ്കില്ലെന്ന് സൗദി അറിയിച്ചു. വസ്തുതകള്‍ ഐക്യരാഷ്ട്രസംഘടനയെ അറിയിക്കുമെന്നും സൗദി വ്യക്തമാക്കി.
യെമനില്‍ തടങ്കല്‍പാളയത്തില്‍ വ്യോമാക്രമണം; 70 മരണം; പങ്കില്ലെന്നു സൗദി
സ്വന്തം ലേഖകൻ
MORE IN BREAKING NEWS
-
രാഹുല്‍ നേരത്തെ തന്നെ വിവാഹിതന്; മകളെ ജര്‍മനിയിലേക്ക് കടത്താന്‍ ലക്ഷ്യമിട്ടു: പിതാവ്
-
അമീബിക് മസ്തിഷ്കജ്വരം; മുന്നിയൂരില്‍ കനത്ത ജാഗ്രത; 14 പേര് നിരീക്ഷണത്തില്‍
-
ഒന്നരവര്‍ഷത്തില്‍ കൂടിയത് 500 ഗുണ്ടകള്‍; കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും വര്‍ധിച്ചു
-
ആലപ്പുഴ മെഡി. കോളജില്‍ രോഗി മരിച്ചു; ചികില്‍സാപ്പിഴവെന്ന് ബന്ധുക്കള്‍; പ്രതിഷേധം
-
നവവധുവിനെ വരന് മര്‍ദിച്ച കേസ്: സര്‍ക്കാര്‍ യഥാസമയം ഇടപെട്ടെന്ന് വധുവിന്റെ അച്ഛന്
-
ബജറ്റിന്റെ 15 ശതമാനവും കോണ്‍ഗ്രസ് മുസ്ലിംകള്ക്ക് നല്കാന് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി
RELATED STORIES
-
യെമനില്‍ ഹൂതി വിമതര്‍ തടവിലാക്കിയ കപ്പലിലെ മലയാളികള്‍ മോചിതരായി
-
നിമിഷപ്രിയയുടെ ജീവന് രക്ഷിക്കാന്‍ ഇനി പ്രതീക്ഷ ദയാധനം: ജെറോം പറയുന്നു
-
മാസങ്ങളായി തീവ്രവാദികളുടെ കയ്യിൽ; ബോട്ടിൽ കുടുങ്ങി മലയാളി; അപേക്ഷിച്ച് കുടുംബം
-
544 കോടി രൂപയുടെ എണ്ണ: ഒഴുകി നടക്കുന്ന കപ്പൽ ‘ടൈം ബോംബ്’; ആശങ്ക
-
ഒടുവിൽ അമ്മയെ കണ്ടു; കെട്ടിപ്പിടിച്ചു; നോവ് ബാക്കിയാക്കി ഹസൻ യാത്രയായി
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.