E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 07:21 PM IST

Facebook
Twitter
Google Plus
Youtube

More in Sports

ധരംശാല ടെസ്റ്റ്: ഒാസ്ട്രേലിയയെ പിടിച്ചുകെട്ടി ടീം ഇന്ത്യ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ധരംശാല ടെസ്റ്റില്‍ മികച്ച സ്കോറിലേയ്ക്ക് നീങ്ങിയ ഒാസ്ട്രേലിയയെ പിടിച്ചുകെട്ടി ടീം ഇന്ത്യ. ഒന്നാംദിനം 300 റണ്‍സില്‍ ഒാസീസിന്റെ ആദ്യഇന്നിങ്സ് അവസാനിച്ചു. സ്റ്റീവ് സ്മിത്ത് സെഞ്ചുറി നേടിയെങ്കിലും ആദ്യദിനം താരമായത് ഇന്ത്യയുടെ കുല്‍ദീപ് യാദവാണ്. കോഹ്ലിയുടെ അഭാവത്തില്‍ രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്

കളി വിദഗ്ധരുടെ പ്രവചനം ശരിവയ്ക്കുന്നതായിരിന്നു ധരംശാലയിലെ ആദ്യമണിക്കൂറുകള്‍. പേസിനെ തുണയ്ക്കുന്ന പിച്ചില്‍ ഉമേഷ് യാദവിന് മൂര്‍ച്ചകൂടി.

ഒരു റണ്ണെടുത്ത് റെന്‍ഷോ പുറത്തായതിന് പിന്നാലെ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം സ്റ്റീവ് സ്മിത്ത് ഒത്തുചേര്‍ന്നു. അശ്വിനും ജഡേജയും എത്തിയിട്ടും സെഞ്ചുറി കൂട്ടുകെട്ട് പൊളിക്കാനായില്ല. ഒടുവില്‍ ഇന്ത്യ ഒളിപ്പിച്ചുവച്ച ചൈനാ മാനെ, രഹാനെ രംഗത്തിറക്കി. പരമ്പരയില്‍ ആദ്യമായി ഫോമിലേയ്ക്ക് ഉയര്‍ന്ന ഡേവിഡ് വാര്‍ണറെ 56 റണ്‍സില്‍ കുല്‍ദീപ് യാദവ് വീഴ്ത്തി. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന കുല്‍ദീപിന്റെ ബ്രേക്ക്ത്രൂ. 

പിന്നാലെ ഷോണ്‍ മാര്‍ഷും ഹാന്‍ഡ്സ്കോമ്പും ഗ്ലെന്‍ മാക്സ്‌വെല്ലും ചെറുത്തുനില്‍ക്കാതെ യാദവര്‍ക്ക് മുന്നില്‍ കീഴടങ്ങി. അതിനിടെ സ്റ്റീവ് സ്മിത്തിന്റെ പരമ്പരയിലെ മൂന്നാം സെഞ്ചുറി ഒാസീസിനെ താങ്ങിനിര്‍ത്തി. 

മികച്ച ഫോമില്‍ കുതിച്ച സ്മിത്തിനെ വീഴ്ത്താന്‍ അശ്വിന്‍ തന്നെ അവതരിച്ചു. സ്മിത്ത് പവലിയനില്‍ എത്തിയതോടെ മാത്യൂ വെയ്ഡിനായി ഒാസീസ് നിരയുടെ ഉത്തരവാദിത്തം. ഒടുവില്‍ വെയ്ഡ് ജഡേജയ്ക്ക് മുന്നില്‍ വീണതോടെ ഒാസീസിന്റെ പതനം പൂര്‍ണം. കോഹ്ലിക്ക് പകരക്കാരനായെത്തിയ കുല്‍ദീപ് നാലും ഉമേഷ് യാദവ് രണ്ടും അശ്വിനും ജഡേജയും ഭുവനേശ്വറും ഒാരോ വിക്കറ്റ് വീതവും വീഴ്ത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :