പുല്ലുപറിക്കാൻ പോയ ആമിനയുടെ മരണം; കാണാതായ സ്വർണം ദുരൂഹതയേറ്റി; ഒടുവിൽ..?

amina-murder
SHARE

അന്നും പതിവുപോലെ വീടിനുസമീപത്തെ പാടത്തേക്ക് പുല്ലുപറിക്കാന്‍ പോയതായിരുന്നു അറുപത്തഞ്ചുകാരിയായ ആമിന...സ്വന്തം പാടത്തും സമീപത്തെ വയലിലില്‍ നിന്നുമെല്ലാം പുല്ലരിഞ്ഞ് ഉച്ചയോടെ  തലച്ചുമടായി ചുമന്ന് വീട്ടിലേക്ക് പോകും..ഇതാണ് ആമിനയും പതിവ് ....പക്ഷെ അന്ന് ആമിന സമയം.

പതിവായി ആമിനത്താത്ത പുല്ലുചെത്തിയിരുന്ന പാടത്തേക്കായിരുന്നു ആദ്യം തന്നെ അന്വേഷണം നീ്ണ്ടത്. സമീപത്തെ  സ്ത്രീകള്‍ പാടത്ത് നടത്തിയ പരിശോധനയില്‍ ആമിനത്താത്തതയെ കണ്ടെത്തി... 

ഉടന്‍ തന്നെ ബന്ധുക്കളെവിളിച്ചുവരുത്തി ആമിനത്താത്തയെ വീട്ടിലേക്ക് എടുത്തുകൊണ്ടുപോയി...വീട്ടില്‍ വെച്ച് ആമിനത്താത്തയുടെ മരണം സ്ഥിരീകരിച്ചു...പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. സാധരണ ഒരു മരണം എന്നരീതിയിലായിരുന്നു അന്ത്യകര്‍മ്മങ്ങളെല്ലാം പുരോഗമിച്ചത്...ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിച്ച ആമിനയുടെ ശരീരം കുളിപ്പിക്കുന്നതിനിടയിലാണ് നിര്‍ണായകമായ ആ തെളിവ് കണ്ടെത്തിയത്....കാതിലുണ്ടായിരുന്ന കമ്മലിന്‍റെ ഭാഗം സ്ത്രീകള്‍ ഊരിയെടുത്ത് ബന്ധുക്കള്‍ക്ക് നല്‍കി..ആമിനത്താത്തയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണത്തിന്‍റെ കൂടെ വെക്കാന്‍ നോക്കിയതോടെയാണ്  മാലയും വളയും ഉള്‍പ്പെടെയുള്ള സ്വര്‍ണം ആരും എടുത്തുവെച്ചിട്ടില്ലെന്നും ശരീരത്തിലില്ലെന്നും മനസിലായത്. ഉടന്‍ ബന്ധുക്കള്‍ ദുരൂഹത മണത്തു. പൊലീസില്‍ വിവരമറിയിച്ചു...പിന്നീട് സംഭവിച്ചത്.

CRIME STORY
SHOW MORE
Loading...
Loading...