മിമിക്രി വേദികളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച കലാകാരനാണ് കൊല്ലം സുധി. ജൂണ്‍ അഞ്ചാം തീയതിയാണ് കൊല്ലം സുധിയുടെ അകാല വിയോഗത്തിന് കാരണമായ അപകടം നടന്നത്. പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കി നിര്‍ത്തിയായിരുന്നു സുധിയുടെ വിയോഗം. ഇതിനിടെയാണ് അംഗ്ലീക്കന്‍ സഭയുടെ മിഷണറി ബിഷപ്പായ നോബിള്‍ ഫിലിപ്പ് അമ്പലവേലിലാണ് സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാന്‍ ഏഴു സെന്‍റ് സ്ഥലം ദാനം നല്‍കിയത്. സുധിയുടെ മക്കളായ റിതുലിന്റേയും രാഹുലിന്റേയും പേരിലാണ് സ്ഥലം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുധിയുടെ സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ഇന്ന് വീടിന്‍റെ കല്ലിടല്‍ ചടങ്ങ് നടന്നു, നടന്‍ ടിനി ടോമാണ് ഈ കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
കൊല്ലം സുധിക്ക് വീടൊരുങ്ങുന്നു; കല്ലിടൽ നടത്തി സുഹൃത്തുക്കള്‍
സ്വന്തം ലേഖകൻ
MORE IN SPOTLIGHT
-
നിരത്തില്‍ 'പറക്കാന്‍' ന്യൂജെന്‍ തരികിടകള്‍; പിടികൂടാനാകാതെ എം.വി.ഡി
-
ടാറിങ് നടത്തിയിട്ട് ഒരാഴ്ച; ചൂലുകൊണ്ട് തൂത്താല്‍ പൊളിഞ്ഞ് വരുന്ന റോഡ്
-
‘ചേച്ചി അത് ഗുരുവായൂര്‍ അമ്പലമല്ലാ; സിനിമാ സെറ്റാണ് ’; വിഡിയോ
-
‘എടാ മോനെ..; അമ്മൂമ്മ പൊളി’; കൂളായി പാരാമോട്ടറിങ്
-
പ്ലാസ്റ്ററിട്ട കയ്യുമായി റെഡ് കാർപ്പറ്റിൽ; ചാര്‍ളിയുടെ വിശേഷങ്ങൾ
-
വീട് വായനശാലയാക്കി; അറിവിന്റെ വെളിച്ചം പകര്‍ന്ന് രാജന് മാഷ്
RELATED STORIES
-
‘മകനെ അടിച്ചിറക്കുമോ? രണ്ടാം വിവാഹമോ?’: വേദനയോടെ പ്രതികരിച്ച് സുധിയുടെ ഭാര്യ
-
‘മോനെ നീ പെട്ടന്നു സുഖം ആയിട്ട് വരട്ടെ ’ ; മഹേഷിനോട് ബിനു അടിമാലി
-
'ഇനിയും കുത്തിനോവിക്കരുത്'; കുറിപ്പുമായി കൊല്ലം സുധിയുടെ ഭാര്യ
-
മഹേഷ് ജീവിതത്തിലേക്ക് മടങ്ങുന്നു; ഉണങ്ങാത്ത നോവായി സുധിയുടെ വേർപാട്
-
'ഉറങ്ങാന്‍ കിടക്കുമ്പോള്‍ സുധി കയറി വരും'; കണ്ണ് നിറഞ്ഞ് ബിനു അടിമാലി
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.