ഇന്ധന വില വര്‍ധന മൂലം കേരളത്തിനാണ് ഏറ്റവും കൂടുതല്‍ ഗുണം കിട്ടുന്നതെന്ന് കുമ്മനം രാജശേഖരന്‍ മനോരമന്യൂസിനോട്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്രം ശ്രമിക്കുമ്പോള്‍ എതിര്‍ക്കുന്നത് കേരളമാണ്.
സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രം ഒരിക്കലും അംഗീകാരം നല്‍കില്ലെന്നും കുമ്മനം പറഞ്ഞു.