കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി. ഡൊറാന്‍ഡ ട്രഷറിയില്‍ നിന്ന് 139.35 കോടി ക്രമക്കേട് നടത്തിയെന്ന കേസിലാണ് വിധി. കുംഭകോണത്തിലെ അഞ്ചാമത്തെയും അവസാനത്തേതുമായ കേസാണിത്. 18ന് ശിക്ഷ വിധിക്കും. ആദ്യ നാല് കേസുകളിലും ലാലു പ്രസാദ് യാദവിന് തടവ് ശിക്ഷ വിധിച്ചിരുന്നു. 2017 മുതല്‍ മൂന്നര വര്‍ഷം ജയില്‍വാസം അനുഭവിച്ച ശേഷം ജാമ്യത്തിലാണ് ലാലുവിപ്പോള്‍. 1991– 96 കാലഘട്ടത്തില്‍ ലാലു ബീഹാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് മൃഗക്ഷേമ വകുപ്പില്‍ 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണം നടന്നത്. വിധി കേള്‍ക്കാന്‍ ലാലു പ്രസാദ് യാദവ് കോടതിയില്‍ നേരിട്ടെത്തിയിരുന്നു
കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി; 18ന് ശിക്ഷ വിധിക്കും
സ്വന്തം ലേഖകൻ
MORE IN BREAKING NEWS
-
വിരലിനു പകരം ശസ്ത്രക്രിയ നാവില്‍; ഡോക്ടര്‍ക്ക് സസ്പെന്ഷന്
-
ഗുണ്ടകള്‍ക്കെതിരെ കൂട്ട നടപടി , 243 പേര് അറസ്റ്റില്‍; 53 പേര് കരുതല്‍ തടങ്കലില്‍
-
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; രണ്ടുപേര്‍ അറസ്റ്റില്‍
-
കനത്ത മഴ, തലസ്ഥാനത്ത് വെള്ളക്കെട്ട്; ദുരിതത്തില്‍ ജനം
-
ഫോര്‍ട്ട് കൊച്ചിയില്‍ കടയുടമയെ കൊന്ന കേസ് ; പ്രതി അലന് പിടിയില്‍
-
ഭാര്യയുടെ കാല്‍മുട്ടുകള്‍ ഇടിച്ചുപൊട്ടിച്ചശേഷം വെട്ടിപ്പരുക്കേല്‍പ്പിച്ചു; ഗുരുതര പരുക്ക്
RELATED STORIES
-
ലാലു എംഎൽഎമാരെ ചാക്കിട്ടു പിടിക്കുന്നു; ഓഡിയോ ടേപ്പ് പുറത്ത് വിട്ട് ബിജെപി
-
തേജ് പ്രതാപ് യാദവിനെതിരെ മൽസരിക്കാൻ ഭാര്യ ഐശ്വര്യറായ്; വൻ ട്വിസ്റ്റ്
-
മുടി നീട്ടി, കുറി അണിഞ്ഞ് ലാലുവിന്റെ മകൻ തേജ്; വേറിട്ട ലുക്കിൽ അമ്പരപ്പ്
-
'കഞ്ചാവടിച്ചാൽ ശിവനും കൃഷ്ണനും; പാവാടയും ബ്ലൗസും ധരിക്കും'; തേജ് പ്രതാപിനെതിരെ ഭാര്യ
-
ഉച്ചഭക്ഷണമില്ല, ജയിലിൽ മിണ്ടാട്ടമില്ല; തോൽവിയിൽ മനം നൊന്ത് ലാലുപ്രസാദ്
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.