ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങൾ ഡല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിച്ചു. മരിച്ചവര്‍ക്ക് രാഷ്ട്രപതി റാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിമാനത്താവളത്തിൽ എത്തി ആദരാഞ്ജലി അർപ്പിക്കും. ബിപിന്‍ റാവത്തിന്റെ മൃതദേഹം ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ രാവിലെ 11.30 മുതല്‍ 12.30 വരെ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്പിക്കാം. 12.30 മുതല്‍ 1.30 വരെ സൈന്യത്തിന് അന്തിമോപചാരത്തിന് അവസരമുണ്ട്. ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡറിന്റെ സംസ്കാരം നാളെ രാവിലെ 9.30ന് ഡല്‍ഹിയില്‍ നടക്കും. വിഡിയോ റിപ്പോർട്ട് കാണാം.
മൃതദേഹങ്ങൾ ഡൽഹിയിൽ എത്തിച്ചു; വിതുമ്പി രാജ്യതലസ്ഥാനം
സ്വന്തം ലേഖകൻ
MORE IN BREAKING NEWS
-
രാഹുല്‍ നേരത്തെ തന്നെ വിവാഹിതന്; മകളെ ജര്‍മനിയിലേക്ക് കടത്താന്‍ ലക്ഷ്യമിട്ടു: പിതാവ്
-
അമീബിക് മസ്തിഷ്കജ്വരം; മുന്നിയൂരില്‍ കനത്ത ജാഗ്രത; 14 പേര് നിരീക്ഷണത്തില്‍
-
ഒന്നരവര്‍ഷത്തില്‍ കൂടിയത് 500 ഗുണ്ടകള്‍; കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും വര്‍ധിച്ചു
-
ആലപ്പുഴ മെഡി. കോളജില്‍ രോഗി മരിച്ചു; ചികില്‍സാപ്പിഴവെന്ന് ബന്ധുക്കള്‍; പ്രതിഷേധം
-
നവവധുവിനെ വരന് മര്‍ദിച്ച കേസ്: സര്‍ക്കാര്‍ യഥാസമയം ഇടപെട്ടെന്ന് വധുവിന്റെ അച്ഛന്
-
ബജറ്റിന്റെ 15 ശതമാനവും കോണ്‍ഗ്രസ് മുസ്ലിംകള്ക്ക് നല്കാന് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി
RELATED STORIES
-
എം.എം നരവനെ ജ. ബിപിൻ റാവത്തിന്റെ പിൻഗാമിയായേക്കും; തീരുമാനം ഉടൻ
-
ജുഡീഷ്യല്‍ അന്വേഷണം വേണം; നിരന്തരമുള്ള അപകടങ്ങൾ നിസാരമല്ല: കോൺഗ്രസ്
-
ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അന്ത്യാഞ്ജലി; പൊതുദർശനം തുടങ്ങി
-
കോപ്റ്റർ തകരുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്; നിർണായകം
-
കോപ്റ്ററിന് തീപിടിച്ചത് ചില്ലയില്‍ തട്ടിയശേഷം: വെളിപ്പെടുത്തലുമായി ദൃക്സാക്ഷി
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.