കോട്ടയം ജില്ലയില്‍ തിമിര്‍ത്ത് പെയ്ത മഴയുടെ ശക്തി കുറഞ്ഞിട്ടും ദുരിതത്തിനു കുറവില്ല. പുഴകളും കായലും നിറഞ്ഞൊഴുകി വീടുകളിൽ വെള്ളം കയറിയതോടെ 22 കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയത്. കുമരകം പഞ്ചായത്തിലെ പാലത്തറ കോളനി ഉള്‍പ്പെടെയുള്ള മേഖല തുടര്‍ച്ചയായ 35ാം വര്‍ഷവും വെള്ളത്തിനടിയിലായി. ജനജീവിതം ദുസഹമായതോടെ പലരും വീടുപേക്ഷിച്ച് നാട് വിട്ടു.
മഴയുടെ ശക്തി കുറഞ്ഞിട്ടും കോട്ടയത്തു ദുരിതത്തിനു കുറവില്ല
സ്വന്തം ലേഖകൻ
MORE IN SOUTH
-
നെല്ല് കൂട്ടിയിട്ടിട്ട് ഒരാഴ്ച; സപ്ലൈകോ നെല്ല് എടുക്കുന്നില്ലെന്ന് കര്‍ഷകര്‍; നശിക്കുമെന്ന് ആശങ്ക
-
വില വന്നപ്പോള്‍ വേനലിന്റെ വറുതി; കനത്ത ചൂടില്‍ ഏലം കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം
-
കടുത്ത ചൂടും കായല്‍ കാറ്റിലെ ഉപ്പും അപകടം; വൈക്കം കായലോര ബീച്ചിൽ പ്രവേശനത്തിന് നിയന്ത്രണം
-
മഴയത്തും വേനലിലും കുട്ടനാട്ടില്‍ പ്രശ്നം വെള്ളം തന്നെ; കൈനകരിയില്‍ കുടിവെള്ളക്ഷാമം രൂക്ഷം
-
വിഴിഞ്ഞത്ത് വേണം റയില്‍, റോഡ് കണക്ടിവിറ്റി പ്രശ്നം പരിഹരിക്കാന്‍ ചര്‍ച്ച നടത്തും
-
ഉദ്ഘാടനം ചെയ്യാനിരിക്കെ ചില്ല് പാലം പൊട്ടി; അന്വേഷണം ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍
RELATED STORIES
-
കിഴക്കൻ വെള്ളത്തിൽ സര്‍വത്ര നാശനഷ്ടം; സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് കര്‍ഷകർ
-
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ റോഡ് തകര്‍ന്നു; പരിഹാരമുണ്ടാക്കാതെ വകുപ്പ്
-
റാന്നിയിലെ ‘അവിശ്വാസ’ അടി; പ്രതികളെ വിലസാന്‍ വിട്ട് പൊലീസ്
-
ഓണവിപണി പിഴുതെറിഞ്ഞ് കാട്ടാനക്കൂട്ടം; വടശേരിക്കരയില്‍ വൻ കൃഷി നാശം
-
അനധികൃത കടവുകളിൽ മത്സ്യ കച്ചവടം; ഹാർബർ തൊഴിലാളികൾക്ക് ജോലിയില്ല
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.