പാര്‍ട്ടി വിടാന്‍ തീരുമാനിച്ചവരെ തടയാനാകില്ല‌‌െന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍‌ ഖര്‍ഗെ. പാര്‍ട്ടി വിടാന്‍ ആഗ്രഹിക്കുന്ന കൂട്ടത്തെ കാണുമ്പോള്‍ അത്തരക്കാര്‍ തീരുമാനമെടുക്കുന്നു. കമല്‍നാഥിന്റെ പേര് പറയാതെയാണ് ഖര്‍ഗെയുടെ പ്രതികരണം.