വിഴിഞ്ഞം കരാറിലെ അഴിമതിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. 300 കോടി രൂപവരെ കൈക്കൂലി വാങ്ങിയ രാഷ്ട്രീയ നേതാക്കളുണ്ടെന്നും അതിന്റെ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും പിള്ള പറഞ്ഞു. കേരള കോണ്‍ഗ്രസ് ബിയുടെ ഇടതുമുന്നണി പ്രവേശനത്തിന് തടസങ്ങളൊന്നുമില്ലന്നും പിള്ള അടിമാലിയില്‍ പറഞ്ഞു.
Advertisement