ആത്മീയ ജീവിതത്തിന്റെ ആഴവും പരപ്പും നര്‍മത്തിലൂടെ പഠിപ്പിച്ച ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത നൂറ്റിനാലാം വയസിലേക്ക്. വാര്‍ധക്യസഹജമായ അവശതകളെ തുടര്‍ന്ന് തിരുവല്ല ബിലിവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ് വലിയമെത്രാപ്പോലീത്ത. ജന്മദിനത്തോടനുബന്ധിച്ച് രാവിലെ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ വിശുദ്ധകുര്‍ബാന നടത്തി. പ്രത്യേകം തയാറാക്കിയ വട്ടയപ്പം വലിയ മെത്രാപ്പോലീത്ത മുറിച്ചു. സഭാ സെക്രട്ടറി റവ.കെ.ജി.ജോസഫ് അടക്കം വൈദികരും ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും സന്നിഹിതരായി. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമാണ് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്ത. 2018ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു.
ക്രിസോസ്റ്റം തിരുമേനിക്ക് 104; ആശുപത്രിമുറിയിൽ പിറന്നാൾ മധുരം
സ്വന്തം ലേഖകൻ
MORE IN KERALA
-
സാമൂഹ്യ സുരക്ഷാ ഫണ്ടില്ല; വഴിയോരങ്ങളിൽ ഭൂരഹിതര്‍ നിരവധി; വികസനമെത്താത്ത ബിഹാര്‍
-
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് 2 പേർ മരിച്ചു: ഒന്നരമാസത്തിനിടെ 3 മരണം
-
ഹരിഹരന്റേത് ഇന്നും തുടരുന്ന പൊതുബോധം: സജിത മഠത്തിൽ
-
സംസാരശേഷിയില്ലാത്ത കുഞ്ഞിന് തിളച്ചപാല്‍ നല്കി പൊള്ളിച്ചു; അങ്കണവാടി ഹെല്‍പ്പര്‍ക്കെതിരെ കേസ്
-
പതിവുമുടക്കാതെ ശമ്പളം മുടക്കി കെഎസ്ആര്‍ടിസി; ദുരിതത്തില്‍ ജീവനക്കാര്‍
-
റിസള്‍ട്ടിനായി ഇനി നീണ്ട കാത്തിരിപ്പ് വേണ്ട; പ്രഖ്യാപനം ഒരുമാസത്തിനകം
RELATED STORIES
-
ചിരിയിൽ പൊതിഞ്ഞ ചിന്തകളുടെ ഉടയോൻ ; സ്വർണനാവുള്ള ഇടയന് വിട
-
ജീവിതത്തെയും സമൂഹത്തെയും മനോഹരമായി കണ്ടയാള്‍; വലിയ തിരുമേനിയെ ഓര്‍ത്ത് ബ്ലസി
-
ഏറ്റവും പ്രായം കൂടിയ ബിഷപ്, പത്മഭൂഷൻ ലഭിച്ച ആദ്യ ക്രൈസ്തവസഭാ ആചാര്യൻ; മറ്റാർക്കും അവകാശപ്പെടാനാകാത്ത നേട്ടങ്ങൾ
-
എല്ലാവർക്കും എപ്പോഴും പ്രിയപ്പെട്ടവൻ; പറഞ്ഞതെല്ലാം തെളിയിച്ച ക്രിസോസ്റ്റം തിരുമേനി
-
ചിരിയും ചിന്തയും തുടരുന്നു; നൂറ്റിമൂന്നിന്റെ നിറവിലേക്ക് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.