വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥിന്റെ മരണം എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്ന പിതാവിന്റെ ആരോപണം വൈകാരികം മാത്രമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ. ഒരുതവണ മാത്രമാണ് പൂക്കോട് ക്യാംപസില്‍ പോയിട്ടുള്ളത്. അത് സിദ്ധാര്‍ഥന്റെ മരണത്തിന് ശേഷമാണ്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ആര്‍ഷോ പാലക്കാട് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
സിദ്ധാര്‍ഥന്റെ മരണം; ഏത് അന്വേഷണത്തെയും സ്വാഗതംചെയ്യുന്നു: ആര്‍ഷോ
സ്വന്തം ലേഖകൻ
MORE IN BREAKING NEWS
-
ഹൈദരാബാദിനെ തോല്പിച്ച് കൊല്‍ക്കത്ത ഐപിഎല്‍ ഫൈനലില്‍
-
‘സുധാകരന് കുറ്റവിമുക്തനല്ല’; ഇ.പി.ജയരാജന് കൗണ്ടര്‍ പോയിന്റില്‍
-
നാലുനാള്‍ വന്‍ രോഷം; കാത്തിരിപ്പ്; കുഞ്ഞിന്റെ മൃതദേഹം വിട്ടുനല്‍കി
-
കേരളയിലെ സെനറ്റ് നാമനിര്‍ദേശം; ഹര്‍ജി തള്ളി ഹൈക്കോടതി; ഗവര്‍ണര്‍ക്ക് തിരിച്ചടി; നല്ല വിധിയെന്ന് മന്ത്രി
-
പാലക്കാട് തോലന്നൂര്‍ ദമ്പതി കൊലക്കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം
-
മാർ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയ്ക്ക് വിടചൊല്ലി ആയിരങ്ങള്‍
RELATED STORIES
-
'രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തെ ഒറ്റ് കൊടുത്തവരാണ് കോൺഗ്രസ്'
-
‘സിദ്ധാര്‍ഥന്റെ മരണം ; നടന്നത് മനുഷ്യത്വരഹിതമായ പീഡനം’ ; ഹൈക്കോടതി
-
സിദ്ധാര്‍ഥന്റെ മരണം; സി.ബി.ഐ. സംഘത്തിനു മുന്നിൽ ഇന്ന് ടി.ജയപ്രകാശ് ഹാജരാകും
-
സിദ്ധാർഥനെ ക്രൂരമായി പീഡിപ്പിച്ച നടുമുറ്റവും മുറികളും കാണാന്‍ അച്ഛനെത്തി
-
'അസിസ്റ്റന്റ് വാർഡന് അറിയാമായിരുന്നു'; വിദ്യാര്‍ഥിയുടെ മൊഴി പുറത്ത്
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.