സില്‍വര്‍ലൈന്‍ അട്ടിമറിക്കാന്‍ വി.ഡി.സതീശന്‍ 150 കോടി വാങ്ങി; ഗുരുതരആരോപണം

Image / Sabha tv

സില്‍വര്‍ലൈന്‍ പദ്ധതിക്ക് തുരങ്കംവയ്ക്കാന്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന് 150 കോടിരൂപ ലഭിച്ചെന്ന് നിയമസഭയില്‍ ഗുരുതര ആരോപണവുമായി പി.വി.അന്‍വര്‍. കര്‍ണാടക ഐ.ടി. ലോബിക്കുവേണ്ടിയാണ് സില്‍വര്‍ലൈന്‍ പദ്ധതിക്ക് തുരങ്കംവച്ചത്. കെ.സി.വേണുഗോപാലുമായി ഇവര്‍ ഗൂഢാലോചന നടത്തിയെന്നും മീന്‍ ലോറികളിലും ആംബുലന്‍സുകളിലുമാണ് പണമെത്തിച്ചതെന്നും പി.വി.അന്‍വര്‍ ആരോപിച്ചു

നിങ്ങളുടെ ഗതികേട് ഓര്‍ത്ത് കരയുന്നെന്നു വി.ഡിയുടെ മറുപടി. നിങ്ങളെ ഓര്‍ത്ത് ചിരിക്കണോ?, ഈ ആരോപണം ഉന്നയിക്കാന്‍ അനുവദിച്ച മുഖ്യമന്ത്രിയോട് സഹതാപം തോന്നുന്നു. ആരോപണം ഉന്നയിക്കുന്നവരെക്കുറിച്ച് വരുംതലമുറ പഠിക്കട്ടെ എന്നും സതീശന്‍ പ്രതികരിച്ചു. 

PV Anwar agaisnt VD Satheesan