ഫ്രാന്‍സിസ് മാര്‍പാപ്പ യുക്രെയ്ന് പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചു. യുക്രെയ്ന് നേരിടുന്ന കഷ്ടതയില്‍ അഗാധമായ വേദന അറിയിച്ചെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം യുദ്ധത്തില്‍ റഷ്യയെ പ്രതിഷേധമറിയിച്ചും സമാധാനത്തിനായും മാർപാപ്പ ആഹ്വാനം ചെയ്തിരുന്നു. വത്തിക്കാനിലെ റഷ്യന്‍ എംബസിയിലേക്ക് നേരിട്ടത്തി മാർപാപ്പ ആശങ്ക രേഖപ്പെടുത്തിയിരുന്നു. അതേസമയം, യുക്രെയ്നില്‍ ആക്രമണം കടുപ്പിക്കുകയാണ് റഷ്യ. കീവ് നിയന്ത്രണത്തിലാക്കാന്‍ റഷ്യയ്ക്കൊപ്പം ചേര്‍ന്ന് ചെചൻ സൈന്യവും ആക്രമണം ശക്തമാക്കി. റഷ്യന്‍ നീക്കത്തെ പ്രതിരോധിക്കാന്‍ യുക്രെയ്ൻ സഹായ വാഗ്ദാനവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. റഷ്യയില്‍ യുദ്ധവിരുദ്ധ വികാരം ശക്തമാണ്. സൈനിക കേന്ദ്രങ്ങള്‍ക്ക് പുറമേ, ജനവാസ മേഖലകളിലും ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സെലൻസ്കിയെ വിളിച്ച് മാർപാപ്പ: അഗാധമായ വേദന അറിയിച്ചെന്ന് വത്തിക്കാന്‍
സ്വന്തം ലേഖകൻ
MORE IN BREAKING NEWS
-
ഒരു കുടുംബത്തിലെ എല്ലാവര്ക്കും ബോഡിങ് പാസില്ല; യാത്രക്കാർ വീണ്ടും പ്രതിഷേധിക്കുന്നു
-
ഒരു രാത്രി പെയ്ത മഴയിൽ മുങ്ങി തലസ്ഥാനം; റോഡിലും വീടുകളിലും വെള്ളം കയറി
-
ഗിയര്‍ മാറ്റാനും ഏജന്റ്; പേരിനൊരു ടെസ്റ്റ്; 40 ദിവസത്തിനകം ലൈസന്‍സ്; മലയാളികളുടെ തിരക്ക്
-
ജോലി സമയം കഴിഞ്ഞു; ലോക്കോ പൈലറ്റ് ട്രാക്ക് മാറി ട്രെയിന്‍ നിര്‍ത്തി പോയി
-
ഒരാഴ്ച മുന്‍പേ കെഎസ്ഇബി നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; പ്രതിസന്ധിക്ക് താല്‍ക്കാലിക വിരാമം
-
‘ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തന്റെ ഔദാര്യം’; വീണ്ടും അവകാശവാദം ഉന്നയിച്ച് തോമസ്.കെ.തോമസ്
RELATED STORIES
-
റഷ്യയുടെ അഭിമാനസ്തംഭമായ പാലത്തിൽ ഉഗ്രസ്ഫോടനം; 3 പേർ കൊല്ലപ്പെട്ടു
-
യുക്രെയ്നിലെ 4 പ്രവിശ്യകൾ കൂട്ടിച്ചേർത്ത് റഷ്യ; എതിർപ്പുമായി രാജ്യാന്തര സമൂഹം
-
ലോകകപ്പ് യോഗ്യതയ്ക്കരികെ യുക്രെയ്ന്; യുദ്ധനോവിനിടെ പ്രതീക്ഷ; ആശ്വാസം
-
റഷ്യയെ എതിരിടാന്‍ പാക് കോടീശ്വരൻ വക 2 യുദ്ധവിമാനങ്ങൾ; വെളിപ്പെടുത്തല്‍
-
യുക്രെയ്ന്റെ ഹീറോ നായക്കുട്ടി; ആദരിച്ച് സെലെന്‍സ്കി; ചില്ലറക്കാരനല്ല പാട്രോൺ
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.