ദുരിത ജീവിതം തള്ളിനീക്കി തൊടുപുഴ മുട്ടത്തെ ഇരട്ടവീടുകളിലെ താമസക്കാര്‍. ഒരു ചുമരിന് അപ്പുറവും ഇപ്പുറവുമായി കഴിയുന്നത് മുപ്പത്തിനാല് കുടുംബങ്ങളാണ്. തോട്ടുംകര കോളനിയിലാണ് ദുരവസ്ഥ.