തുടരുന്നു ക്ലാസ് മുറികളിലെ ഹത്യകള്‍; ജീവനെടുക്കുന്ന ചട്ടങ്ങള്‍ ആരു തിരുത്തണം?

counterpoint-08-06-2020
SHARE

കോട്ടയം ചെർപ്പുങ്കലിൽ കോപ്പിയടിച്ചെന്ന ആരോപണത്തിൽ മനംനൊന്ത് ബിരുദ വിദ്യാർഥിനി ജീവനൊടുക്കി. കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിനി മഞ് ജു പി.ഷാജിയാണ് മരിച്ചത്. പരീക്ഷയെഴുതിയ കോളജിലെ പ്രിൻസിപ്പലിന്‍റെ മാനസികപീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം. എന്നാല്‍ അഞ്ജുവിന്റെ കുടുംബത്തിന്റെയും അധ്യാപകരുടെയും ആരോപണം തള്ളി ബിവിഎം കോളേജ് അധികൃതർ രംഗത്തെത്തി. വിദ്യാർഥിനി ഹാൾടിക്കറ്റിന്റെ പിന്നിൽ പാഠഭാഗങ്ങൾ എഴുതിക്കൊണ്ടുവന്നുവെന്നാണ് കോളജ് അധികൃതർ പറയുന്നു. ഹാൾടിക്കറ്റും പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങളും കോളജ് പുറത്തു വിട്ടു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. വിദ്യാര്‍ഥികളുടെ ജീവനെടുക്കുന്ന ചട്ടങ്ങള്‍ ആരു തിരുത്തണം?

MORE IN COUNTER POINT
SHOW MORE
Loading...
Loading...